നിങ്ങൾക്ക് അറിയാനുള്ളതും, ജനങ്ങളെ അറിയിക്കാനുള്ളതും..

തിരുവനന്തപുരം: ലീഗ് സഹോദര പാര്‍ട്ടിയാണെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്. കേരളത്തിന്റെ മതേതര ഘടന നിലനിര്‍ത്തുന്നതില്‍ മുസ്ലീം ലീഗ് സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും സതീശന് പറഞ്ഞു. ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് എഐസിസി വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതെന്ന ബിജെപിയുടെയും ഹിന്ദു സമുദായ സംഘടനകളുടെയും വിമര്‍ശനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സതീശന്റെ പുതിയ പ്രസ്താവന. തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസിലെത്തി ലീഗ് നേതാക്കളെ സന്ദര്‍ശിച്ച സതീശന് നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തി.
യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ലീഗ്. മുന്‍കാലങ്ങളിലൊന്നുമില്ലാത്തവിധം ഒരു ടീം ആയിട്ടാണ് ഇത്തവണ നമ്മള് പ്രവര്‍ത്തിച്ചതെന്നും ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ പിന്തുണയോടെ നിയമസഭയ്ക്ക് അകത്തും പുറത്തും നമ്മള് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവെന്നും വി ഡി സതീശന് പറഞ്ഞു. യുഡിഎഫ് ശക്തമായ മതേതര നിലപാടാണ് സ്വീകരിച്ചതെന്നും കേരളത്തിലെ ജനങ്ങള്‍ അത് അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സതീശൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയാകുമെന്ന് ഏകദേശം ഉറപ്പായി. ചെന്നിത്തലയെ സന്ദർശിച്ച സതീശൻ ഇക്കാര്യത്തിൽ ഉറപ്പു നൽകിയതായാണ് അറിയുന്നത്. അൻവർ സാദത്ത്, ഐസി ബാലകൃഷ്ണൻ എന്നിവരെ കൂടി മന്ത്രിമാരാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടതായാണ് അറിയുന്നത്. എന്നാൽ ഇക്കാര്യത്തിൽ സതീശൻ ഉറപ്പ് നൽകിയിട്ടില്ല.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


തിരുവനന്തപുരം: തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് വി ഡി സതീശന് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാച്ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ തകൃതിയായാണ് നടക്കുന്നത്. പതിനായിരത്തോളം പേര്‍ക്ക് ഇരുന്ന് ചടങ്ങ് വീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. ഒരു ലക്ഷത്തോളം പേര് സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ.
പന്തലിന്റെ വശങ്ങളില് വീഡിയോ വാള് ഒരുക്കുന്നതിനൊപ്പം സത്യപ്രതിജ്ഞ കാണുന്നതിനായി നിശാഗന്ധി ഉള്‍പ്പെടെ നഗരത്തിന്റെ വിവിധയിടങ്ങളില്‍ വലിയ സ്ക്രീനുകളും സ്ഥാപിക്കും. പൊതുജനങ്ങളുടെ പ്രവേശനം പാസ്മൂലം നിയന്ത്രിക്കും. സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം മന്ത്രിമാര്‍ ലോക്ഭവനില്‍ ഗവര്‍ണറുടെ സത്കാരത്തിനായിപ്പോകും. പിന്നീട് മന്ത്രിസഭാ യോഗം ചേര്‍ന്ന് നിയമസഭ ചേരുന്നതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


ന്യൂഡൽഹി: പുതിയ നീറ്റ് യുജി പരീക്ഷ തീയതി പ്രഖ്യാപിച്ചു. ജൂൺ 21നാണ് പുനഃപരീക്ഷ നടത്തുക. മെയ് 3 ന് നടന്ന നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് എൻടിഎ റദ്ദാക്കിയിരുന്നു. ഇതേ തുടർന്നാണ് പുനഃപരീക്ഷ പ്രഖ്യാപിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി ചേർന്ന ഉന്നതല യോഗമാണ് പുതിയ തീയതി തീരുമാനിച്ചത്.
നീറ്റ് പരീക്ഷ ജൂൺ 21ന്
റദ്ദാക്കിയ പരീക്ഷയ്ക്ക് പകരം പുതിയ നീറ്റ് പരീക്ഷ ജൂൺ 21ന് നടക്കും. പുനഃപരീക്ഷ നടത്താൻ വിജ്ഞാപനം പുറത്തുവിടുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ) വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
വീണ്ടും അപേക്ഷിക്കണമോ?
വീണ്ടും പരീക്ഷ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീണ്ടും അപേക്ഷിക്കണമോയെന്ന ആശയക്കുഴപ്പത്തിലാണ് വിദ്യാർഥികൾ. പരീക്ഷ വീണ്ടും എഴുതുന്നവർക്ക് പുതിയ രജിസ്ട്രേഷൻ വേണ്ട. ഇവർ ഫീസ് അടക്കേണ്ടെന്നും റദ്ദാക്കിയ പരീക്ഷാ ഫീസ് വിദ്യാർഥികൾക്ക് തിരിച്ചു നൽകാമെന്നും എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച 5 പ്രധാന കാര്യങ്ങൾ
നീറ്റ് യുജി പുനഃപരീക്ഷ 2026 2026 ജൂൺ 21 ന് നടക്കും.
അഡ്മിറ്റ് കാർഡുകൾ 2026 ജൂൺ 14 ന് മുമ്പ് നൽകും.
15 മിനിറ്റ് അധിക സമയം നൽകും. പുതുക്കിയ പരീക്ഷാ സമയം ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5:15 വരെ ആയിരിക്കും.
പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കാൻ ഒരു ആഴ്ച സമയം അനുവദിക്കും.
പുനർ പരീക്ഷയ്ക്ക് പരീക്ഷാ ഫീസ് ഈടാക്കില്ല.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


തിരുവനന്തപുരം: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു, ഇക്കുറി 99.07 ശതമാനമാണ് വിജയം. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ഭരണ സ്തംഭനത്തിനും ഇടയിൽ വൈകിപ്പോയ കേരളത്തിലെ എസ്എസ്എൽസി പരീക്ഷാഫലം ഇന്നത്തേക്ക് നിശ്ചയിക്കുകയായിരുന്നു. ഇത്തവണ മന്ത്രിയില്ലാതെയാണ് പ്രഖ്യാപനം. വൈകീട്ട് മൂന്ന് മണിക്ക് ആണ് ഫലപ്രഖ്യാപനം തുടങ്ങിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടറും, വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്നാണ് ഫലം പ്രഖ്യാപിക്കുന്നത്. റിസൾട്ട് കാത്തിരിക്കുന്നത് സംസ്ഥാനത്തെ 4.17 ലക്ഷം വിദ്യാർത്ഥികളാണ്. കഴിഞ്ഞ ദിവസം പരീക്ഷാ ബോർഡ് യോഗം ചേർന്ന് അന്തിമമായി ഫലം വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് ഫലം വെള്ളിയാഴ്ച തന്നെ പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയത്. ഫലം പ്രഖ്യാപിക്കുന്നതിന് ചീഫ് സെക്രട്ടറി അനുമതി നല്‍കിയിട്ടുണ്ട്. Kerala SSLC Results Live തിരഞ്ഞെടുപ്പ് ഫലം വന്നിട്ടും പുതിയ സർക്കാരും വിദ്യാഭ്യാസമന്ത്രിയും ചുമതലയേൽക്കാത്തതിനെ തുടർന്നായിരുന്നു ഫലപ്രഖ്യാപനം സംബന്ധിച്ച ആശയക്കുഴപ്പം ഉടലെടുത്തതും വൈകുമോ എന്ന ആശങ്കയും ഉയർന്നത്. ഫലം വൈകുന്നത് വിദ്യാർത്ഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്ന ആശങ്കയും ഉണ്ടായിരുന്നു. ഇതിന് പിന്നാലെ അധ്യാപക സംഘടനകൾ അടക്കം ഫലം പെട്ടെന്ന് തന്നെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പട്ടിരുന്നു. ഫലം പരിശോധിക്കേണ്ടത് ഇങ്ങനെ keralaresults.nic.in, results.kite.kerala.gov.in എന്നിവയാണ് ഫലങ്ങൾ പരിശോധിക്കുന്നതിനുള്ള പ്രധാന വെബ്സൈറ്റുകൾ. sslcexam.kerala.gov.in, pareekshabhavan.kerala.gov.in, kbpe.kerala.gov.in, prd.kerala.gov.in എന്നിവ വഴിയും ഫലം ലഭ്യമാണ്. Saphalam ആപ്പ്, DigiLocker, സ്കൂൾ തിരിച്ചുള്ള ലോഗിൻ, എസ്എംഎസ് സേവനങ്ങൾ എന്നിവ ഉപയോഗിച്ചും ഫലങ്ങൾ പരിശോധിക്കാവുന്നതാണ്. ഫലം കാണുന്നതിനായി, വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് “SSLC Result 2026” ലിങ്കിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും ശ്രദ്ധാപൂർവ്വം നൽകി സമർപ്പിക്കുക. സ്കോർകാർഡ് സ്ക്രീനിൽ ദൃശ്യമാകുമ്പോൾ അത് ഡൗൺലോഡ് ചെയ്യുകയോ പ്രിന്റ് എടുക്കുകയോ ചെയ്യാം. തിരക്ക് കാരണം വെബ്സൈറ്റുകൾക്ക് വേഗത കുറവാണെങ്കിൽ അൽപം കഴിഞ്ഞ് വീണ്ടും ശ്രമിക്കാം, അല്ലെങ്കിൽ മറ്റ് മാർഗ്ഗങ്ങൾ ഉപയോഗിക്കാം.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത് മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഒരു കൊലപാതകശ്രമത്തിന്റെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്വന്തം വീട്ടിലെ വൈദ്യുത മീറ്ററിൽ നിന്നും നേരിട്ട് വയർ വലിച്ച് വീടിന്റെ മുൻവാതിലിലേക്ക് കണക്ഷൻ നൽകി അമ്മയെയും മക്കളെയും അപായപ്പെടുത്താൻ ആരോ ബോധപൂർവ്വം ശ്രമിച്ചു എന്നതാണ് പരാതിയുടെ ആധാരം.
മഞ്ചവിളാകം സ്വദേശിനിയായ രമ്യയും അവരുടെ രണ്ട് മക്കളും താമസിക്കുന്ന വീട്ടിലാണ് അതിക്രൂരമായ ഈ കൃത്യം നടന്നത്. ഭാഗ്യം കൊണ്ട് മാത്രമാണ് ഒരു വലിയ ദുരന്തം ഒഴിവായത് എന്നത് പ്രദേശവാസികളെയും പോലീസിനെയും ഒരുപോലെ അമ്പരപ്പിക്കുന്നുണ്ട്.
സാധാരണപോലെ ഒരു ദിവസം ആരംഭിക്കുന്നതിനിടെയാണ് ഇന്ന് രാവിലെ ഈ നടുക്കുന്ന സംഭവമുണ്ടായത്. രമ്യയുടെ മൂത്തമകൻ അലൻ വീടിന്റെ മുൻവാതിൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി ശക്തമായ ഷോക്കേൽക്കുകയായിരുന്നു.
പെട്ടെന്നുണ്ടായ ആഘാതത്തിൽ കുട്ടി തെറിച്ചുപോയെങ്കിലും അത്ഭുതകരമായി വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വാതിലിൽ വൈദ്യുതി പ്രവാഹമുണ്ടെന്ന് തിരിച്ചറിഞ്ഞ അലൻ പരിഭ്രമിക്കാതെ മറ്റൊരു വാതിലിലൂടെ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് നടുക്കുന്ന ആ കാഴ്ച കണ്ടത്.
വീടിന് പുറത്തെ വൈദ്യുത മീറ്ററിൽ നിന്നും പ്രത്യേകമായി വയർ ഘടിപ്പിച്ച് അത് മുൻവാതിലിലെ പിടിയിലേക്കും വാതിലിന്റെ മറ്റ് ഭാഗങ്ങളിലേക്കും ചുറ്റി വെച്ചിരിക്കുകയായിരുന്നു.
വീട്ടിലുള്ളവർ വാതിൽ തുറക്കുന്ന നിമിഷം തന്നെ ഷോക്കേറ്റ് മരിക്കണം എന്ന കൃത്യമായ ഉദ്ദേശ്യത്തോടെയാണ് ഇത് ചെയ്തതെന്ന് വ്യക്തമാണ്. വിവരം അറിഞ്ഞ ഉടൻ തന്നെ രമ്യയും മക്കളും നാട്ടുകാരെയും രമ്യയുടെ സഹോദരനെയും വിവരമറിയിച്ചു. തുടർന്ന് നാട്ടുകാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
മാരായമുട്ടം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. ഇതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തിക്ക് വൈദ്യുതി കൈകാര്യം ചെയ്യുന്നതിൽ സാമാന്യ ധാരണയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്.
രമ്യയും ഭർത്താവും കഴിഞ്ഞ കുറച്ചു കാലമായി വേർപിരിഞ്ഞാണ് താമസിക്കുന്നത് എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കുടുംബപരമായ തർക്കങ്ങളോ അതല്ലെങ്കിൽ മറ്റാരെങ്കിലും രമ്യയോടുള്ള വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ ചെയ്തതാണോ ഈ കൃത്യമെന്ന് പോലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്.
വീട്ടുകാരെ ആരെങ്കിലും നിരന്തരം നിരീക്ഷിച്ചിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണവും വരും ദിവസങ്ങളിൽ ഊർജ്ജിതമാക്കും.
ഒരു കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് നടത്തിയ ഈ ക്രൂരതയിൽ നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്. കുടുംബാംഗങ്ങളുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ ഉടൻ കണ്ടെത്തുമെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മാരായമുട്ടം പോലീസ് അറിയിച്ചു.
ജനവാസ മേഖലയിൽ ഇത്തരമൊരു സംഭവം നടന്നത് പ്രദേശവാസികളിൽ വലിയ ഭീതിയാണ് പടർത്തിയിരിക്കുന്നത്. അലന്റെ മനസ്സാന്നിധ്യവും ഭാഗ്യവുമാണ് ഒരു വലിയ കൂട്ടക്കൊലപാതകം ഒഴിവാക്കാൻ സഹായിച്ചതെന്ന് എല്ലാവരും ഒരേപോലെ വിശ്വസിക്കുന്നു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


ഭാര്യയുടെ പേരിൽ കടുത്തുരുത്തി കാർഷിക സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം ആവശ്യപ്പെട്ടിട്ടും തിരിച്ച് നൽകിയില്ല. കുടുംബവുമായി ബാങ്കിനു മുന്നിലെത്തി ഗൃഹനാഥന്റെ ആത്മഹത്യാ ശ്രമം. മാന്നാർ മണലേൽ ബാബു തോമസാണ് മാന്നാറിലുള്ള ബാങ്ക് ഓഫീസിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വ്യാഴ്യാഴ്ച വൈകീട്ട് 3.45-ഓടെയാണ് സംഭവം.
ഭാര്യ അനില ബാബുവിനും നാലു മക്കൾക്കുമൊപ്പമാണ് ബാങ്കിലെത്തിയത്. അനില ബാബു നിക്ഷേപത്തുക ആവശ്യപ്പെട്ടു. ബാങ്ക് ജീവനക്കാർ പണം നൽകാൻ തയ്യാറായില്ല. ഇതോടെ ഇവർ അവിടെ കുത്തിയിരുന്നു. ബാങ്ക് അടയ്ക്കുന്ന സമയത്ത് ബാങ്ക് അധികൃതർ പോലീസിനെ വിളിച്ചു വരുത്തി. ബാബുവിനെയും ഭാര്യയെയും അനുനയിപ്പിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ഇവർ കൂട്ടാക്കിയില്ല. ഇതോടെ കൂടുതൽ പോലീസെത്തി. ഒപ്പം അഗ്നിരക്ഷാസേനയും എത്തി.
ബാബുവിനെ ബാങ്കിൽ നിന്ന് നീക്കാനുള്ള ശ്രമത്തിനിടെ കയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ചു. കയ്യിൽ കരുതിയ ലൈറ്റർ കത്തിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസുകാർ തടഞ്ഞ് ബാങ്കിന് വെളിയിലെത്തിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങൾ ബാബുവിന്റെ ദേഹത്ത് വെള്ളം ഒഴിച്ചശേഷം ആദ്യം കടുത്തുരുത്തിയിലെ സഹകരണ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ബാങ്ക് അടച്ചെങ്കിലും ഭാര്യയും മക്കളും ബാങ്കിന് മുന്നിൽ കുത്തിയിരുന്നു. ബാബുവിന്റെ ഭാര്യയെ പിന്നീട് ആശുപത്രിയിലാക്കി. കുട്ടികളെ ബന്ധുവിനെ വിളിച്ചുവരുത്തി പറഞ്ഞയച്ചു. നാല് വർഷം മുമ്പ് കാർഷിക സഹകരണ ബാങ്കിൽ നാല് ലക്ഷം രൂപ അനില ബാബു നിക്ഷേപിച്ചിരുന്നു. ഇത് തിരികെ ആവശ്യപ്പെട്ട് പലതവണ ബാങ്കിനെ സമീപിച്ചെങ്കിലും വിവിധകാരണം പറഞ്ഞ് വൈകിപ്പിക്കുന്ന സമീപനമാണ് ബാങ്ക് സ്വീകരിച്ചതെന്ന് അനില പറഞ്ഞു. നിരവധി സ്ഥലത്ത് പരാതി നൽകിയിട്ടും പ്രയോജനം ലഭിക്കാതിരുന്നതിനെത്തുടർന്നാണ് ബാങ്കിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.
മുൻപ് കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ കൊടുത്ത പരാതിയിൽ മാസം 15,000 രൂപ വീതം ബാങ്ക് മാസംതോറും അനിലക്ക് നൽകാമെന്ന് പറഞ്ഞിരുന്നുവെങ്കിലും 1500-ഉം 2000 രൂപയാണ് തന്നിരുന്നതെന്നും 2.83 ലക്ഷം രൂപ ഇനിയും ബാക്കി ലഭിക്കാൻ ഉണ്ടെന്നും അനില പറഞ്ഞു. സ്കൂൾ തുറക്കാറായെന്നും ജീവിക്കാൻ പോലും നിവൃത്തിയില്ലെന്നും കുഞ്ഞുങ്ങൾക്ക് ഡ്രസ്സ് വാങ്ങാൻ പോലും കയ്യിൽ പൈസ ഇല്ലെന്നും പറഞ്ഞു. തുക കിട്ടിയില്ലെങ്കിൽ കൂട്ട ആത്മഹത്യയ്ക്കാണ് തങ്ങൾ ബാങ്കിൽ എത്തിയതെന്നും ബാബു പറഞ്ഞു. 2019 മുതൽ ബാങ്ക് പ്രതിസന്ധിയിൽ ആണെന്നും ബാങ്കിൽ കിട്ടുന്ന പൈസ നിക്ഷേപകർക്ക് കുറേശ്ശെ കൊടുത്തു കൊണ്ടിരിക്കുകയാണെന്നും പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും ബാങ്ക് പ്രസിഡന്റ് സിറോഷ് തോമസ് പറയുന്നു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ തെരഞ്ഞെടുത്തുള്ള ഹൈക്കമാന്‍ഡ് തീരുമാനം വന്നതിന് പിന്നാലെ നിയുക്ത മുഖ്യമന്ത്രിക്ക് അഭിനന്ദന പ്രവാഹമാണ്. എന്നാല്‍ മുഖ്യമന്ത്രി തീരുമാനത്തില്‍ സതീശനെ അഭിനന്ദിക്കാതെ അതൃപ്തി പ്രകടമാക്കിയുള്ള പ്രതികരണമാണ് രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്നുണ്ടായത്.
സാമൂഹ്യമാധ്യമങ്ങളില്‍ സതീശനെ അഭിനന്ദിച്ചുള്ള പോസ്റ്റുകള്‍ വന്നെങ്കിലും ഇതുവരെ ചെന്നിത്തലയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പോസ്റ്റ് ഒന്നും ഉണ്ടായിട്ടില്ല. തന്റെ അതൃപ്തി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നാണ് വിവരം.
ഇന്ന് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്നും അറിയിച്ചതായാണ് വിവരം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സീനിയോരിറ്റി പരിഗണിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


ന്യൂഡല്‍ഹി: ഒടുവില്‍ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് അവസാനം. മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നീരീക്ഷകരായ അജയ് മാക്കന്, മുകുള്‍ വാസ്നിക്, ജയ്റാം രമേശ് എന്നിവര്‍ മാധ്യമങ്ങളെ കണ്ടാണ് തീരുമാനം പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി പ്രഖ്യാപനം സംബന്ധിച്ച് ഇന്ന് രാവിലെയും ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ വസതിയിലും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും വസതിയിലായിരുന്നു കൂടിക്കാഴ്ചകള്‍ നടന്നത്. പ്രിയങ്കയും കെ സി വേണുഗോപാലുമായായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നിരീക്ഷകരുടെ ചുമതലയുള്ള അജയ് മാക്കന്, മുകുള്‍ വാസ്നിക് എന്നിവരും ജയ്റാം രമേശുമായായിരുന്നു ഖര്‍ഗെയുടെ കൂടിക്കാഴ്ച.
ഇതിന് ശേഷമായിരുന്നു മാധ്യമങ്ങളെ കാണുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചത്. ഇതിനിടെ രമേശ് ചെന്നിത്തലയെയും വി ഡി സതീശനെയും രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


തൃപ്രയാറിൽ നിന്ന് തൃശ്ശൂരിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്ര ചെയ്ത തൃപ്രയാർ ജോയിന്റ് ആർ.ടി.ഒ. സി.വി. മഞ്ജുളയോട് അപമര്യാദയായി പെരുമാറിയ ബസ് ജീവനക്കാർ ഒടുവിൽ പിടിയിലായി.
യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിടാനുള്ള ശ്രമം ചോദ്യം ചെയ്ത ആർ.ടി.ഒയെ തിരിച്ചറിയാതെ പോയതാണ് ജീവനക്കാർക്ക് വിനയായത്. സംഭവത്തെത്തുടർന്ന് ബസിന് 9000 രൂപ പിഴ ചുമത്തുകയും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
തിങ്കളാഴ്ച വൈകീട്ട് 5.45-നാണ് സംഭവം നടന്നത്. തൃപ്രയാറിൽ നിന്ന് തൃശ്ശൂരിലേക്ക് പോകാനായി ബസിൽ കയറിയതായിരുന്നു ജോയിന്റ് ആർ.ടി.ഒ. എന്നാൽ ടിക്കറ്റ് നൽകുന്നതിനിടെ, ബസ് തൃശ്ശൂർ വരെ പോകില്ലെന്നും എല്ലാവരും കാഞ്ഞാണിയിൽ ഇറങ്ങണമെന്നും കണ്ടക്ടർ നിർദ്ദേശിച്ചു.
തൃശ്ശൂരിലേക്ക് ബോർഡ് വെച്ച് സർവീസ് നടത്തുന്ന ബസ് പാതിവഴിയിൽ യാത്ര അവസാനിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് യാത്രക്കാർ ഒന്നടങ്കം പ്രതിഷേധിച്ചു.
ഇതിനിടെ ബസിന് തൃശ്ശൂർ വരെ പെർമിറ്റ് ഉള്ളതല്ലേ എന്ന് ജോയിന്റ് ആർ.ടി.ഒ ചോദിച്ചെങ്കിലും വളരെ ധാർഷ്ട്യത്തോടെയുള്ള മറുപടിയാണ് കണ്ടക്ടറുടെ ഭാഗത്തുനിന്നുണ്ടായത്.
യാത്രക്കാരും ആർ.ടി.ഒയും ഉറച്ച നിലപാടെടുത്തതോടെ ജീവനക്കാർക്ക് ബസ് തൃശ്ശൂർ വരെ ഓടിക്കേണ്ടി വന്നു. എന്നാൽ യാത്രയ്ക്കിടയിൽ ബസിന്റെ വാതിൽ അടയ്ക്കാതിരുന്നതടക്കം നിരവധി നിയമലംഘനങ്ങൾ ആർ.ടി.ഒ ശ്രദ്ധിച്ചു.
കൂടാതെ, കണ്ടക്ടറുടെ ലൈസൻസ് ഇല്ലാത്ത ‘ഡോർ ചെക്കർ’ ആണ് ബസിൽ ടിക്കറ്റ് നൽകിയിരുന്നതെന്നും കണ്ടെത്തി. ഇയാൾക്ക് ടിക്കറ്റ് മെഷീൻ ഉപയോഗിക്കാൻ പോലും അറിയില്ലായിരുന്നു.
സംഭവത്തെക്കുറിച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.ജി. നിശാന്ത് നടത്തിയ അന്വേഷണത്തിൽ ബസ് സ്ഥിരമായി പാതിവഴിയിൽ സർവീസ് നിർത്താറുണ്ടെന്ന് വ്യക്തമായി.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഡ്രൈവർ ആരിഫിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. നിയമലംഘനങ്ങൾക്കെല്ലാം കൂടി ആകെ 9000 രൂപയാണ് പിഴയിട്ടത്.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കൊഴുവനാൽ സെൻ്റ് ജോൺസ് നെപുംസ്യാൻ പള്ളി ഫൊറോന ആയതിന് ശേഷം ആദ്യമായി ആണ് ഇടവക മധ്യസ്ഥനായ വിശുദ്ധ ജോൺ നെപുംസ്യാൻ്റെ തിരുനാൾ നടത്തപ്പെടുന്നത്. 2025 മെയ് 15,16,17 തീയതികളിലാണ് തിരുനാൾ കൊണ്ടാടുന്നത്.
ശനി വൈകിട്ട് രാത്രി പ്രദക്ഷിണവും ഞായറാഴ്ച ഉച്ചക്ക് പ്രദക്ഷിണവും ഭക്തിപൂർവ്വം നടത്തപ്പെടുന്നു.
വിശുദ്ധൻ്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യം തിരുനാൾ ദിവസങ്ങളിൽ ഉണ്ടായിരിക്കും. തിങ്കളാഴ്ച ദിവസങ്ങളിൽ നൊവേനയും ഭക്തിപൂർവ്വം നടത്തപ്പെടുന്നു. 17 ന് പാലാ കമ്മ്യൂണിക്കേഷൻ്റെ ഗാനമേളയും , 15 ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻ്റെ തച്ചൻ എന്ന ചരിത്ര നാടകവും ഉണ്ടായിരിക്കും
.
ആഘോഷപൂർവമായ തിരുനാൾ തിരുക്കർമ്മങ്ങൾക്കും മറ്റു പരിപാടികൾക്കും ഏവരെയും സ്വാഗതം ചെയ്യുന്നു.
വികാരി – വെരി. റവ. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ
അസി. വികാരി. റവ. ഫാ. ജോൺ വയലിൽ
കൈക്കാരന്മാർ – ജോ കോടിക്കുളം, അലോഷ്യസ് തോണക്കര, മാത്തുക്കുട്ടി വലിയപറമ്പിൽ.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


വി.ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയും നൽകി കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച. കരുനാഗപ്പള്ളി ഷെയ്ഖ് മസ്ജിദിലാണ് തഴവയിലെ കോൺഗ്രസ് പ്രവർത്തകർ നേർച്ച നടത്തിയത്.
സതീശന്റെ ചിത്രമുള്ള പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ എത്തിയത്. “നിലപാടിന്റെ രാജകുമാരന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ബോർഡുകളായിരുന്നു ഇവർ കൈയ്യിലേന്തിയിരുന്നത്. സംഘമായി എത്തിയ പ്രവർത്തകർ മസ്ജിദിൽ പട്ടുസമർപ്പിക്കുകയും തിരി തെളിക്കുകയും ചെയ്ത് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനായി പ്രാർത്ഥിച്ചു.
അതേസമയം കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ഇന്നും തീരുമാനമായില്ല. എന്നാൽ മുഖ്യമന്ത്രിയെ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് എംപിയും എഐസിസി മാധ്യമവിഭാഗം തലവനുമായ ജയ്റാം രമേശ് വ്യക്തമാക്കി. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരിൽ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ നാളെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കടനാട് :ഡെങ്കിപ്പനി കടനാട് പഞ്ചായത്തിൽപ്പടരുന്ന സാഹചര്യത്തിൽ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരികണമെന്ന് ബിജെപി കടനാട് പഞ്ചായത്ത് അദ്ധ്യക്ഷൻ ജോഷി അഗസ്റ്റിൻ.
പഞ്ചായത്തിൽ ഉടനീളം ഫോഗിംഗ് അടിയന്തരമായി ചെയ്യണമെന്നും എഡിസ് കൊതുകിൻ്റെ ലാർവകളെ നശിപ്പിക്കുന്ന അബേറ്റ് അടക്കമുള്ള മരുന്നുകൾ എല്ലാവിടുകളിലും എത്തിച്ചുകൊടുക്കണമെന്നും അദ്ദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇപ്പോൾ തന്നെ 50 ഓളം പേര് ആണ് വിവിധ ആശുപത്രികളിൽ ചികത്സയിൽ ഉള്ളതെന്നും ജോഷി അഗസ്റ്റിൻ പ്രസ്താവനയിൽപ്പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


പി എം കിസാൻ സമാനിധി ലഭ്യമാകുന്നവർക്ക് തുടർന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കർഷക രജിസ്ട്രേഷൻ നടത്തേണ്ടതാണ്. ഇത് ചെയ്യുന്നതിന് അടുത്തുള്ള ജനസേവന കേന്ദ്രത്തിലോ കൃഷി ഭവനുമായോ ബന്ധപ്പെടുക. ഈ മാസം 30 വരെ ആണ് രജിസ്ട്രേഷൻ സമയ പരിധി.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


ഫേസ്ബുക്ക് കവർ ഫോട്ടോമാറ്റി പിണറായി വിജയൻ. ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന ഫോട്ടോയാണ് പുതിയ കവർ ഫോട്ടോ.
അതേസമയം, പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പിണറായി വിജയൻ വരുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു. പിണറായി വിജയൻ ആ സ്ഥാനത്തേക്ക് വരണമെന്ന ആവശ്യം പാർട്ടിക്കുള്ളിലുണ്ട്.
ഇക്കാര്യത്തിൽ പിണറായി വിജയൻറെ നിലപാട് നിർണായകമാകും. താനില്ല എന്ന കർശന നിലപാട് പിണറായി സ്വീകരിച്ചാൽ മാത്രം കേന്ദ്ര കമ്മിറ്റി അംഗമായ കെ.എൻ ബാലഗോപാലിലേക്ക് ചർച്ച എത്തിപ്പെടും.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കോട്ടയം :സംസ്ഥാനത്ത് മദ്യത്തിന് വില കുറഞ്ഞു.ജനപ്രിയ ബ്രാൻഡുകള്‍ക്ക് 10 രൂപ മുതല്‍ 50 രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്
ഓഫീസേഴ്സ് ചോയ്സ്, ഓള്‍ഡ് മോങ്ക്, ലേമൗണ്ട് ഉള്‍പ്പടെയുള്ള ബ്രാണ്ടുകള്‍ക്കാണ് 10 രൂപ കുറഞ്ഞത്. 500 മില്ലിക്ക് പത്തു രൂപയാണ് വിലകുറഞ്ഞത്. ചില ബ്രാണ്ടുകളുടെ ലിറ്ററിന് 20 രൂപ കുറഞ്ഞു. ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.
ചില ബ്രാൻഡുകള്‍ക്ക് 30 മുതല്‍ 50 രൂപ വരെയും കുറഞ്ഞിട്ടുണ്ട്. ബീവറേജ് കോർപ്പറേഷൻ നിർദ്ദേശം ഷോപ്പുകളില്‍ എത്തി. സോഫ്റ്റ്വെയറില് വിലക്കുറവ് രേഖപ്പെടുത്തി. കമ്പനികളുടെ നിർദ്ദേശപ്രകാരമാണ് വിലകുറച്ചതെന്നാണ് ബീവറേജ് കോർപ്പറേഷന്റെ പ്രതികരണം. മദ്യ കമ്പനികള്‍ വില കുറയ്ക്കാൻ തയ്യാറായിയെന്ന് ബെവ്കോ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


തമിഴ്നാട്ടിൽ ടിവികെ സർക്കാരിന് നിയമസഭയിൽ ഇന്ന് ആദ്യ ബലപരീക്ഷണം. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ചെന്നൈ തൌസൻഡ് ലൈറ്റ്സ് എംഎൽഎ ജെസിഡി പ്രഭാകറിനെ ടിവികെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എഐഎഡിഎംകെയിലെ പിളർപ്പിൽ സ്പീക്കർ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും.
മൂന്നാം തവണയാണ് പ്രഭാകർ എംഎൽഎ ആകുന്നത്. പ്രഭാകർ മുതിർന്ന നേതാവാണെന്നും അനുയോജ്യനായ സ്ഥാനാർത്ഥിയാണെന്നും ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവൻ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. എസ്പി വേലുമണിയെ കക്ഷിനേതാവാക്കണമെന്ന് 30 എംഎൽഎമാരും ഇപിഎസിനെ അംഗീകരിക്കണമെന്ന് 17 പേരും ആവശ്യപ്പെടുന്ന കത്തുകൾ പ്രോടേം സ്പീക്കറിന് നൽകിയിരുന്നു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കോട്ടയം :എം എൽ എ മാരുടെ ഭൂരിപക്ഷം സംഘടിപ്പിക്കാൻ കെ സി വേണുഗോപാൽ എം പി കളിച്ചത് സമാനതകളില്ലാത്തത് .കോൺഗ്രസിന്റെദേശീയ നേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും ഒരു പോലെ വെട്ടിലാക്കിയാണ് കെ സി വേണുഗോപാൽ എം പി യുടെ കളികൾ നീളുന്നത് .
താൻ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നില്ല എന്ന് പ്രഖ്യാപിച്ച് കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകളുടെ അനുഭാവം പിടിച്ചു പറ്റി.എന്നാൽ വിജയിച്ചു വരുന്ന എം എൽ എ മാരെ തന്റെ ഗ്രൂപ്പിൽ നില നിർത്താനുള്ള തന്ത്രങ്ങളാണ് കെ സി വേണുഗോപാൽ എം പി മെനഞ്ഞത് .എ ഐ സി സി യുടെ തെരെഞ്ഞെടുപ്പ് ഫണ്ട് നിർലോഭം വാരിക്കോരി നൽകിയപ്പോൾ കോൺഗ്രസ് സ്ഥാനാര്ഥികൾക്കെല്ലാം കെ സി വേണുഗോപാൽ എം പി യോട് കടപ്പാട് വർധിച്ചു .
വൈക്കത്തെ കോൺഗ്രസ് സ്ഥാനാർഥിക്കൊക്കെ ചോദിച്ച തുക മുഴുവനും നൽകി.തന്നോടുള്ള കടപ്പാട് വർധിപ്പിച്ചു .കെ സി വേണുഗോപാൽ എം പി യുടെ കൂടെ നിന്നാൽ മാത്രമേ അധികാരവും ;ഫണ്ടും ലഭിക്കുകയുള്ളൂ എന്ന ഒരു തോന്നൽ തെരെഞ്ഞെടുപ്പ് മൂർദ്ധന്യത്തിൽ തന്നെ കോൺഗ്രസ് സ്ഥാനാർഥികളിൽ ജനിപ്പിച്ചെടുത്തു .എ ഐ സി സി നിരീക്ഷകരായ മുകൾ വാസ്നിക്കും ;അജയ് മാക്കനും ,ദീപാ ദാസ് മുൻഷിയും ഒക്കെ കെ സി വേണുഗോപാലിന് രാഹുൽ ഗാന്ധിയിലുള്ള സ്വാധീനം നല്ലപോലെ അറിയാവുന്നവരുമാണ് .
എം എൽ എ മാരുടെ ഹിത പരിശോധനയിൽ ഉദുമ എം എൽ എ വിശ്വാസം രേഖപ്പെടുത്തിയത് വി ഡി സതീശനാണെങ്കിലും കോളത്തിൽ ഉദുമ എം എൽ എ വോട്ട് രേഖപ്പെടുത്തിയിട്ടില്ലാത്ത നിലയിൽ കോളം കാലിയായിരുന്നു .എ ഐ സി സി നിരീക്ഷകരുടെ വിശ്വാസ്യതയാണ് ഇവിടെ തകർന്നു വീണത് .ഉദുമ എം എൽ എ നീലകണ്ഠൻ എ ഐ സി സി നിരീക്ഷകരുടെ പക്ഷം പിടിത്തത്തിനെതിരെ ഹൈക്കമാൻഡിന് പരാതി നൽകുകയും ചെയ്തു .ഇതിനിടെ നിരീക്ഷകർ എം എൽ എ മാർ വോട്ട് ചെയ്തത് പത്രക്കാർക്ക് ചോർത്തി നൽകിയതും ചർച്ചയായിട്ടുണ്ട് .
തെരെഞ്ഞെടുപ്പിനു മുൻപേ താൻ മുഖ്യ മന്ത്രി സ്ഥാനാർത്ഥിയല്ലെന്നു പ്രഖ്യാപിച്ച് കോൺഗ്രസ് ഗ്രൂപ്പുകളുടെ അനുഭവം പിടിച്ചു പറ്റുകയും .പ്രചാരണ കാലത്ത് എ ഐ സി സി യുടെ തെരെഞ്ഞെടുപ്പ് ഫണ്ട് വാരിക്കോരി വിതരണം ചെയ്തു സ്ഥാനാർഥികളിൽ കടുത്ത കെ സി വേണുഗോപാൽ ഭക്തി സൃഷ്ടിക്കുകയും ചെയ്താണ് മുഖ്യമന്ത്രി മോഹം കെ സി വേണുഗോപാൽ പുറത്തെടുത്തത്.വിജയിച്ച എം എൽ എ മാരിലെ ഭൂരിപക്ഷമാണല്ലോ മുഖ്യ മന്ത്രി ആരാണെന്നു തീരുമാനിക്കേണ്ടത്. .ഭൂരിപക്ഷ എം എൽ എ മാരുടെ പിന്തുണ ഉറപ്പാക്കിയ കെ സി വേണുഗോപാൽ എം പി കോൺഗ്രസ് കേന്ദ്ര നേതൃത്വത്തെയും തന്ത്ര പൂർവം വെട്ടിലാക്കി.കൂടെ പഴയ കോൺഗ്രസ് എസ് കാരായ മുകൾ വാസ്നിക്കിനെയും ;ദീപാ ദാസ് മുൻഷിയെയും എ ഐ സി സി നിരീക്ഷകരാക്കി .പിന്നെയൊരു അജയ് മാക്കനും അദ്ദേഹം കെ സി വേണുഗോപാൽ എം പി യുടെ പക്ഷത്താണെന്നു ആദ്യമേ ഉറപ്പാക്കിയാണ് കെ സി വേണുഗോപാൽ വെട്ട് തുടങ്ങിയത് .
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കോട്ടയം : കേരള രാഷ്ട്രീയത്തിലെ ധീരനായ പോരാളിയും കരുത്തനായ ഭരണാധികാരിയുമായിരുന്നു ആർ ബാലകൃഷ്ണപിള്ള എന്ന് കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ല കമ്മിറ്റി.
ഏറ്റുമാനൂർ എം എസ് എം ലൈബ്രറി ഹാളിൽ ആർ ബാലകൃഷ്ണപിള്ളയുടെ അഞ്ചാം ചരമവാർഷിക അനുസ്മരണം നടന്നു. ജില്ലാപ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ അധ്യക്ഷത വഹിച്ചു.
പാർട്ടി സംസ്ഥാന ജോ. സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ അനുസ്മരണ പ്രഭാഷണം നടത്തി യോഗം ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് മൻസൂർ പുതുവീട്ടിൽ, ജില്ലാ സെക്രട്ടറി മനോജ് പുളിക്കൽ, ജില്ലാ ട്രഷറർ ലൂക്കാ പി ജെ, യൂത്ത് ഫ്രണ്ട് ബി ജില്ലാ പ്രസിഡന്റ് സുധീഷ് പഴന്നിലത്ത്, കർഷ യൂണിയൻ ബി സംസ്ഥാന കമ്മിറ്റി അംഗം സാൽവിൻ കൊടിയന്തറ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ സതീഷ് ബാബു, ഫാസിൽ പതാലിൽ, പ്രശാന്ത് സോമൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ നവാസ് പുത്തൻപുരയ്ക്കൽ, ശശികുമാർ കെ എൻ, ടുബി ഹരിശ്രീ, ഹമീദ് നാസർ, മാഹിൻ സക്കീർ, തോമസ് വർഗീസ് ,ജിഷ്ണു ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിന് തൊട്ടടുത്തായി സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത് വലിയ സുരക്ഷാ ആശങ്കകൾക്ക് ഇടയാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാനിരുന്ന പാതയ്ക്ക് സമീപം കഗ്ഗലിപുരയിലെ താത്തഗുനിയിൽ നിന്നാണ് രണ്ട് ജലാറ്റിൻ സ്റ്റിക്കുകൾ പോലീസ് കണ്ടെടുത്തത്.
ആർട്ട് ഓഫ് ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിന്റെ എഴുപതാം ജന്മദിനാഘോഷങ്ങളിലും പ്രസ്ഥാനത്തിന്റെ 45-ാം വാർഷികാഘോഷങ്ങളിലും പങ്കെടുക്കാനാണ് പ്രധാനമന്ത്രി നഗരത്തിലെത്തിയത്.
പരിപാടി നടക്കുന്ന പ്രധാന വേദിയിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ മാത്രം അകലെയാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കോരമംഗലയിൽ നിന്ന് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ എച്ച്എഎൽ വിമാനത്താവളത്തിലും ആർട്ട് ഓഫ് ലിവിങ് സെന്ററിലും സ്ഫോടനം നടക്കുമെന്ന് ഇയാൾ പോലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചിരുന്നു.
ഈ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വ്യാപകമായ തിരച്ചിലിലാണ് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്.
വിമാനത്താവള പരിസരത്ത് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെങ്കിലും, പ്രധാനമന്ത്രിയുടെ യാത്രാ പാതയുടെ സമീപത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തുകയായിരുന്നു. ഇയാളെ നിലവിൽ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തു വരികയാണ്.
കസ്റ്റഡിയിലുള്ള യുവാവിനൊപ്പം അയാളുടെ മാതാപിതാക്കളെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോ എന്ന കാര്യവും പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്.
മുൻപും വിഐപികൾ ബെംഗളൂരു സന്ദർശിക്കുന്ന സമയത്ത് സമാനമായ രീതിയിൽ വ്യാജ സന്ദേശങ്ങൾ ഇയാൾ നൽകിയിട്ടുള്ളതായി പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുക്കപ്പെട്ട സാഹചര്യത്തിൽ ഇതിന് പിന്നിൽ മറ്റെന്തെങ്കിലും ഗൂഢാലോചനയോ ആസൂത്രിത നീക്കമോ ഉണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണമാണ് നടക്കുന്നത്.
ഫോറൻസിക് വിദഗ്ധരും ദേശീയ സുരക്ഷാ ഏജൻസികളും സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. കണ്ടെടുത്ത ജലാറ്റിൻ സ്റ്റിക്കുകൾ പഴക്കമുള്ളതാണോ അതോ പുതിയതാണോ എന്ന് പരിശോധിക്കുന്നുണ്ട്.
ഈ മേഖലയിൽ നടക്കാറുള്ള ഖനന പ്രവർത്തനങ്ങൾക്കായി കൊണ്ടുവന്നതാണോ ഇവ അതോ പ്രധാനമന്ത്രിയുടെ സന്ദർശനം ലക്ഷ്യമിട്ട് ആരെങ്കിലും ബോധപൂർവം അവിടെ നിക്ഷേപിച്ചതാണോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
കസ്റ്റഡിയിലുള്ള യുവാവിന്റെ മുൻകാല ചരിത്രവും ഇയാൾക്ക് ഏതെങ്കിലും നിരോധിത സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പും (SPG) പ്രാദേശിക പോലീസും ചേർന്ന് മേഖലയിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കി. നഗരത്തിലെ പ്രധാന പാതകളിലും വിമാനത്താവള പരിസരത്തും കനത്ത പോലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അതീവ സുരക്ഷാ മേഖലയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത് വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ യാത്രാ പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയിരുന്നില്ലെങ്കിലും സുരക്ഷാ പ്രോട്ടോക്കോൾ കർശനമായി പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


പാലാ: ഭിന്നശേഷി സേവന രംഗത്തെ പ്രമുഖ സംഘടനയായ സക്ഷമ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷി പ്രതിഭകളുടെ സംഗമം “മാജിക് ടച്ച് മെയ് 10 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലാ കടപ്പാട്ടൂർ മഹാദേവ ക്ഷേത്ര ആഡിറ്റോറിയത്തിൽ വെച്ച് നടക്കും.
പാല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സംപൂജ്യവീത് സംഘാനന്ദ സ്വാമി പരിപാടി വിളക്ക് തെളിച്ചു ഉദ്ഘാടനം ചെയ്യും
കഴിഞ്ഞ വർഷം ഭക്ത സൂർദാസ് ജയന്തിയോടനുബന്ധിച്ച് ഭിന്നശേഷിക്കാർക്കായി വിപുലമായ കലാമത്സരങ്ങളാണ് സക്ഷമ സംഘടിപ്പിച്ചിരുന്നത്. എന്നാൽ ഈ വർഷം മത്സരങ്ങൾ എന്നതിലുപരി, വിവിധ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഭിന്നശേഷി പ്രതിഭകളെ ഒരുമിച്ചു ചേർക്കുന്ന പ്രതിഭാസംഗമം” എന്ന രീതിയിലാണ് മാജിക് ടച്ച് വിഭാവനം ചെയ്തിരിക്കുന്നത്. അവരുടെ കഴിവുകളെ ആദരിക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുമുള്ള ഒരു വേദിയായി ഈ പരിപാടി മാറും. അവരെ
*സക്ഷമയുടെ പ്രവർത്തനങ്ങൾ:*
ക്ഷേമത്തിനായി ദേശീയതലത്തിൽ ഭിന്നശേഷിക്കാരുടെ പ്രവർത്തിക്കുന്ന സക്ഷമ, കോട്ടയം ജില്ലയിൽ വിപുലമായ സേവന പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്.
*നേത്രദാന കാമ്പയിൻ:* ‘അന്ധതയില്ലാത്ത ഭാരതം’ എന്ന
ലക്ഷ്യത്തോടെ സക്ഷമ നടത്തുന്ന നേത്രദാന ബോധവൽക്കരണ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. ജില്ലയിൽ നൂറുകണക്കിന് ആളുകളെ നേത്രദാന സമ്മതപത്രം ഒപ്പിടുവിക്കാനും മരണാനന്തര നേത്രദാന പ്രക്രിയകൾ ഏകോപിപ്പിക്കാനും സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്.* *ക്ഷേമപദ്ധതികൾ:* അർഹരായവർക്ക് പെൻഷൻ സഹായങ്ങൾ, ഭക്ഷ്യക്കിറ്റ് വിതരണം, വീട് നവീകരണം തുടങ്ങിയവ സക്ഷമയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നു.
മെയ് 10-ന് നടക്കുന്ന ‘മാജിക് ടച്ച് സംഗമത്തിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ജില്ലയിലെ എല്ലാ ഭിന്നശേഷി പ്രതിഭകളെയും സ്നേഹസംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ ജയരാജ്, ജില്ലാ ജനറൽ സെക്രട്ടറി സ്വപ്ന ശ്രീരാജ് തുടങ്ങിയവർ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


പാലാ :ബിസിനസിലും ജീവിതത്തിലും പരസ്പരം വളർത്തുന്ന,, നാടിനൊപ്പം ഒരുമയോടെ നീങ്ങുന്ന കുറേ ആളുകൾ, ഉൾക്കൊള്ളുന്ന
യങ് മെൻസ് കൾചറൽ ആൻഡ് വെൽഫയർ അസോസിയേഷൻ,(YMCWA),,,,,
‘YMCWA നാട്ടരങ്ങ് ചേർപ്പുങ്കൽ 2026 ”’എന്നൊരു പ്രോഗ്രാം മെയ് 17 ഞായർ വൈകിട്ട് 5മണി മുതൽ ചേർപ്പുങ്കൽ ഹൈവേയിലെ ലിബർട്ടി ട്രീ ജംഗ്ഷന് സമീപം നടത്തുകയാണ്, ചേർപ്പുങ്കൽ വ്യാപാരി വ്യവസായി ഏകോപന സമിതി, ഇന്ത്രവല്ലരി മ്യൂസിക് ക്ലബ്, ചേർപ്പുങ്കൽ റെസിഡൻസ് അസോസിയേഷൻ, Akcc ചേർപ്പുങ്കൽ മേഖല, ഓട്ടോ ടാക്സി കൂട്ടായ്മ, തുടങ്ങിയവരുടെ സഹകരണത്തോടെ ആണ് പരിപാടി നടത്തുന്നത്,,,–പ്രസ്തുത പരിപാടിയിൽ ചേർപ്പുങ്കലിനോട് ബന്ധപ്പെട്ട് നിൽക്കുന്ന കടുത്തുരുത്തി, പാല, പുതുപ്പള്ളി,തുടങ്ങിയടത്തെ പുതിയ MLA മാരായ ശ്രീ മോൻസ് ജോസഫ്, മാണി സി കാപ്പൻ, ശ്രീ ചാണ്ടി ഉമ്മൻ തുടങ്ങിയവർക്ക് വൻപിച്ച സ്വീകരണം നൽകുന്നു, 5 മണിക്ക് നാട്ടിലെ കലയെ സ്നേഹിക്കുന്നവരെ ഉൾപ്പെടുത്തി ഉള്ള കലാസന്ധ്യ തുടങ്ങുന്നു, 7മണിക്ക് തുടങ്ങുന്ന പൊതുസമ്മേളനം പ്രശസ്ത സിനിമ താരം കുമാരി മീനാക്ഷിയും, മാസ്റ്റർ ആരീഷ് ഉം ചേർന്ന് നിർവഹിക്കുന്നു, ഫ്ലവേഴ്സ് ചാനൽ ടോപ് സിങ്ങർ ഫേയിം സാം സോണി ഉൾപ്പെടെ നിരവധി പേരെ ഈ മീറ്റിംഗിൽ ആദരിക്കുന്നു,
ഈ വേദിയിൽ, പുതിയ രണ്ട് പദ്ധതികളുടെ ഉത്കാടനവും നടത്തുന്നു, പ്രധാനമായും വിവാഹ പ്രായം ആയിട്ടും വിവാഹം നടക്കാത്ത, ആളുകളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും, കിടങ്ങൂർ, മുത്തോലി, കടപ്ലാമറ്റം, അകലക്കുന്നം, കൊഴുവനാൽ, തുടങ്ങിയ പഞ്ചായത്തുകളിലെ ,, പഞ്ചായത്ത് മെമ്പർമാർ,മുൻ മെമ്പർമാർ,,5പഞ്ചായത്തുകളിലെയും ആശാവർക്കർമാർ, മറ്റെല്ലാ ക്ലബ്ബുകളിലെയും, മത സംഘടനകളിലെയും ഭാരവാഹികൾ,, സാമൂഹിക സംഘടന, നേതാക്കൾ,തുടങ്ങിയവരാണ് ഈ ഗ്രൂപ്പിൽ ഉണ്ടാവുക,,ഗ്രൂപ്പിൽ വരുന്ന വിവരങ്ങൾ ചേരുന്നവർക്ക് കണക്ട് ആക്കിക്കൊടുക്കുന്നത് ഈ ഗ്രൂപ്പിലെ അംഗങ്ങൾ ആണ്,,ഇതിനെ കോർഡിനേറ്റ് ചെയ്യാൻ ഓരോ പഞ്ചായത്തിലും സ്പെഷ്യൽ കമ്മിറ്റിയും ഉണ്ടാവും,, അതിനായി പ്രത്യേക ആപ്പ് ഉം തയാറാവുന്നുണ്ട്, കൂടാതെ,,ഓരോ ദിവസത്തെയും താത്കാലിക തൊഴിൽ ഉൾപ്പെടെ, തൊഴിൽ ആവിശമുള്ളവരെയും, തൊഴിലാളികളെ ആവിശമുള്ളവരെയും പരസ്പരം ബന്ധിപ്പിക്കാനായി ഫേസ് ബുക്ക് ൽ തൊഴിൽ എന്നുള്ള പേജ് ഉം തുടങ്ങുകയാണ്,,നാട്ടരങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് മെമ്പർമാർ പഞ്ചായത്ത് പ്രസിഡന്റ്റുമാർ മറ്റ് ജനപ്രതിനിധികൾ, സാമൂഹിക സംഘടന നേതാക്കൾതുടങ്ങിയവർ പാങ്കെടുക്കുന്നു,,,.പത്ര സമ്മേളനത്തിൽ, YMCWA പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറിയുമായ ഷൈജു കോയിക്കൽ, ക്ലബ് ഫാരവാഹികൾ ആയ ബോബി അസ്കോടിയ, സവ്രഫ് തെക്കുംമുറി, തുടങ്ങിയവർ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനപ്രകാരം മെയ് മാസത്തെ പെൻഷൻ തുക 2,000 രൂപയായി വർദ്ധിപ്പിച്ചു. ഗുണഭോക്താക്കൾക്ക് ഈ തുക ഇന്ന് മുതൽ ലഭ്യമായിത്തുടങ്ങും
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


നടൻ വിജയ്യുടെ പാർട്ടിയായ ടിവികെയുടെ (TVK) സത്യപ്രതിജ്ഞാ ചടങ്ങിൽ അനിശ്ചിതത്വം തുടരുന്നു. ഭൂരിപക്ഷം ഉറപ്പിക്കാൻ ഗവർണർ ആവശ്യപ്പെട്ടതോടെ വിസികെ (VCK) ഉൾപ്പെടെയുള്ള പാർട്ടികളുടെ നിലപാട് ഇന്ന് നിർണ്ണായകമാകും
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


പശ്ചിമ ബംഗാളിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് ചടങ്ങുകൾ നടക്കുന്നത്
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


യുഡിഎഫ് മുന്നണിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം ലഭിച്ചതിനെത്തുടർന്ന് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നു. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്. നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് കോൺഗ്രസ് പാർട്ടി കടന്നുപോകുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്കും അണികൾക്കിടയിലേക്കും പടർന്നതോടെ നേതൃത്വം വലിയ പ്രതിസന്ധിയിലാണ്.
വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ഉറച്ച നിലപാടുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി കോട്ടയം കടുത്തുരുത്തി കുറുപ്പന്തറ കവലയിൽ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. ഫ്രാൻസിസ് എന്ന കോൺഗ്രസ് പ്രവർത്തകൻ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. പൊലീസെത്തി ഇയാളെ പിന്തിരിപ്പിച്ചെങ്കിലും പ്രവർത്തകർക്കിടയിലെ വികാരം എത്രത്തോളം ശക്തമാണെന്ന് ഇത് വ്യക്തമാക്കുന്നു.
പാർട്ടി അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഡിസിസി നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. വി.ഡി. സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയ ഇടുക്കിയിലെ മുതിർന്ന നേതാക്കൾക്കെതിരെയാണ് നടപടിയുണ്ടായത്.
ഹൈക്കമാൻഡിന്റെ കർശന നിർദേശങ്ങൾ അവഗണിച്ച് പ്രകടനം നടത്തിയ ഡിസിസി സെക്രട്ടറി വി.ഇ. താജുദീൻ, തൊടുപുഴ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു, ഡികെടിഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോയ് മൈലാടി, തൊടുപുഴ ബ്ലോക്ക് സെക്രട്ടറി റോബിൻ മൈലാടി എന്നിവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തതായി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അറിയിച്ചു. പരസ്യമായ പ്രകടനങ്ങളും തർക്കങ്ങളും പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്ന വിലയിരുത്തലിലാണ് ഈ നടപടി.
മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ഈ ചേരിപ്പോരിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിലാണ്. പ്രത്യേകിച്ചും രാഹുൽ ഗാന്ധിക്ക് കേരളത്തിലെ ഈ സംഭവവികാസങ്ങളിൽ വലിയ പ്രതിഷേധമുണ്ട്. രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റുകൾക്ക് താഴെ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള അണികൾ വലിയ തോതിൽ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്.
ഇത് ദേശീയ തലത്തിൽ തന്നെ പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്നു എന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ള വ്യക്തി മുഖ്യമന്ത്രിയാകുക എന്നതാണ് കോൺഗ്രസിലെ രീതി എങ്കിലും, നിലവിലെ തർക്കങ്ങൾ പരിഹരിക്കാൻ ഹൈക്കമാൻഡിന്റെ ഇടപെടൽ അനിവാര്യമായിരിക്കുകയാണ്.
കെ.സി. വേണുഗോപാലിന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശക്തമായി പരിഗണിക്കപ്പെടുന്നുണ്ട്. എന്നാൽ വേണുഗോപാൽ മുഖ്യമന്ത്രിയായാൽ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇരുവരും മന്ത്രിസഭയിൽ ചേരാതെ വിട്ടുനിൽക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ഘടകകക്ഷികളുടെ പിന്തുണയും പൊതുസമൂഹത്തിനിടയിലുള്ള സ്വീകാര്യതയും മാനദണ്ഡമാക്കിയാൽ സതീശന് മുൻതൂക്കം ലഭിച്ചേക്കാം.
എന്നാൽ സീനിയോറിറ്റിയാണ് പ്രധാനമെങ്കിൽ രമേശ് ചെന്നിത്തലയ്ക്ക് നറുക്കുവീഴാൻ സാധ്യതയുണ്ട്. വേണുഗോപാലും സതീശനും തമ്മിലുള്ള പോര് മുറുകിയാൽ ഒരു സമവായ സ്ഥാനാർത്ഥി എന്ന നിലയിൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയേക്കാം.
വേണുഗോപാലിനെ തടയാൻ സതീശനും ചെന്നിത്തലയും കൈകോർക്കാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല. നിലവിലെ എംഎൽഎമാരിൽ ഒരാൾ തന്നെ മുഖ്യമന്ത്രിയാകണം എന്ന കാര്യത്തിൽ ഇവർക്ക് യോജിപ്പുണ്ട്.
അതേസമയം, സതീശനെ വെട്ടി രമേശിനെ കൂട്ടുപിടിച്ച് വേണുഗോപാൽ പക്ഷം അവസാന നിമിഷം നീക്കങ്ങൾ നടത്താനും സാധ്യതയുണ്ട്. ഇതിന്റെ സൂചനയായാണ് എ.പി. അനിൽകുമാർ കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് കണ്ടത്.
വേണുഗോപാലാണ് മുഖ്യമന്ത്രിയാകുന്നതെങ്കിൽ അദ്ദേഹം ഇരിക്കൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടേണ്ടി വരും. ഇത് കൂടാതെ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് അനിവാര്യമായി മാറും. വരും ദിവസങ്ങളിൽ ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനങ്ങൾ കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കും.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


തിരുവനന്തപുരം കവടിയാറിൽ അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി യുവതി കൊല്ലപ്പെട്ട സംഭവം തലസ്ഥാനത്തെ നടുക്കിയിരിക്കുകയാണ്. പാലക്കാട് സ്വദേശിനിയായ നൗഷിക (24) ആണ് ഈ ദാരുണമായ അപകടത്തിൽ ജീവൻ വെടിഞ്ഞത്.
ഭർത്താവ് ആഷിക്കിനൊപ്പം നടപ്പാതയിലൂടെ നടന്നുപോകുമ്പോഴാണ് പാഞ്ഞെത്തിയ കാർ ഇവരെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആഷിക് നിലവിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് കവടിയാറിനെ നടുക്കിയ അപകടം ഉണ്ടായത്. അതീവ വേഗതയിൽ വന്ന കാർ നിയന്ത്രണം തെറ്റി കാൽനടയാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. നൗഷികയെയും ആഷിക്കിനെയും ഇടിച്ചുതെറിപ്പിച്ച ശേഷം സമീപത്തുണ്ടായിരുന്ന മറ്റ് രണ്ട് വാഹനങ്ങളിലും കാർ ഇടിച്ച് നിന്നു.
വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന നൗഷികയെ ഉടൻതന്നെ സമീപത്തെ എസ്യുടി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും നൗഷികയുടെ ജീവൻ രക്ഷിക്കാനായിരുന്നില്ല.
അമിതവേഗതയിൽ എത്തിയ കാർ മറ്റ് വാഹനങ്ങളെയും ഇടിച്ചുതകർത്തതിനാൽ പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കും പരിഭ്രാന്തിയും ഉണ്ടായി. അപകടത്തിൽ നാല് കാറുകളും രണ്ട് ബൈക്കുകളുമാണ് തകർന്നത്. കാർ ഇടിച്ചുകയറിയ ബൈക്ക് യാത്രക്കാർക്കും കാറിലുണ്ടായിരുന്നവർക്കും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായാണ് നാട്ടുകാർ നൽകുന്ന വിവരം. പരിക്കേറ്റവരെ വിവിധ സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് അപകടമുണ്ടാക്കിയ കാർ കസ്റ്റഡിയിലെടുത്തു.
നഗരത്തിലെ ഏറ്റവും തിരക്കേറിയതും വീതിയുള്ളതുമായ കവടിയാർ റോഡിൽ കാറുകൾ തമ്മിലുള്ള മത്സരയോട്ടമാണോ അപകടത്തിന് കാരണമായതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. കാർ ഓടിച്ചിരുന്ന ആൾ മദ്യപിച്ചിരുന്നോ എന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ട്രാഫിക് പോലീസ്. നടപ്പാതയിൽ പോലും കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി നടക്കാൻ കഴിയാത്ത സാഹചര്യം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പാലക്കാട് സ്വദേശികളായ നൗഷികയും ഭർത്താവും തലസ്ഥാനത്ത് എത്തിയതായിരുന്നു. സന്തോഷത്തോടെ ഒരു സായാഹ്നം ചിലവഴിക്കാൻ ഇറങ്ങിയ ഇവരുടെ ജീവിതത്തിലേക്ക് അശ്രദ്ധമായി ഓടിച്ച ഒരു വാഹനം മരണമായി പാഞ്ഞെത്തുകയായിരുന്നു.
നൗഷികയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കൊച്ചി നഗരമധ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ആൺസുഹൃത്തിനൊപ്പം എത്തിയ യുവതിക്ക് നേരെ ഉണ്ടായ ക്രൂരമായ പീഡനശ്രമം കേരള മനസാക്ഷിയെ നടുക്കുന്നതാണ്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തു മണിയോടെ സൗത്ത് റെയിൽവേ സ്റ്റേഷൻ വിവേകാനന്ദ റോഡിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ബ്യു മോണ്ടേ ഹോട്ടൽ കെട്ടിടത്തിലാണ് നാടകീയവും ഭയാനകവുമായ സംഭവങ്ങൾ അരങ്ങേറിയത്.
എം.ബി.എ ബിരുദധാരിയും സ്വകാര്യ സ്ഥാപനത്തിലെ എച്ച്.ആർ ഉദ്യോഗസ്ഥയുമായ ഇരുപത്തിനാലുകാരിയാണ് മൂന്നംഗ സംഘത്തിന്റെ അതിക്രമത്തിന് ഇരയായത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശി ഡാനിഷ്, കൊല്ലം സ്വദേശി രാഹുൽ എന്നിവരെ പോലീസ് പിടികൂടിയിട്ടുണ്ട്.
യുവതിയും സുഹൃത്തും ആളൊഴിഞ്ഞ ഹോട്ടൽ കെട്ടിടത്തിന്റെ മുകൾ നിലയിലേക്ക് പോയ സമയത്ത് താഴത്തെ നിലയിൽ മദ്യപിച്ചുകൊണ്ടിരുന്ന പ്രതികൾ ഇവരെ പിന്തുടരുകയായിരുന്നു. കെട്ടിടത്തിന്റെ പത്താം നിലയിൽ വെച്ച് പ്രതികൾ യുവതിയെ തടഞ്ഞുനിർത്തുകയും കത്തിമുനയിൽ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
പ്രതികളിൽ ഒരാളായ ഡാനിഷ് യുവതിയോട് ശാരീരിക ബന്ധത്തിന് ആവശ്യപ്പെട്ടെങ്കിലും യുവതി അതിനെ ശക്തമായി എതിർത്തു. തുടർന്ന് ആൺസുഹൃത്തിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പ്രതികൾ വിവസ്ത്രയാക്കുകയായിരുന്നു.
ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ടുനിന്ന ക്രൂരമായ അതിക്രമത്തിനിടയിലും യുവതി ധീരമായി പോരാടി. തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച ഡാനിഷിന്റെ കൈയ്യിൽ യുവതി ശക്തമായി കടിച്ചു പരിക്കേൽപ്പിച്ചു. ഈ ചെറുത്തുനിൽപ്പിനിടയിൽ ലഭിച്ച ചെറിയ ഇടവേളയിൽ പ്രതികളെ തള്ളിമാറ്റി യുവതിയും സുഹൃത്തും അവിടെനിന്നും രക്ഷപെടാൻ ശ്രമിച്ചു.
പത്താം നിലയിൽ നിന്നും ഫയർ എസ്കേപ്പ് ഗോവണി വഴി പൂർണ്ണ നഗ്നയായി ഓടി ഇറങ്ങിയാണ് യുവതി തന്റെ ജീവനും മാനവും രക്ഷിച്ചത്. കെട്ടിടത്തിന് താഴെ എത്തിയപ്പോൾ ആൺസുഹൃത്ത് തന്റെ ജാക്കറ്റ് നൽകി യുവതിയുടെ ശരീരം മറയ്ക്കുകയായിരുന്നു.
യുവതി ഉടൻതന്നെ പോലീസ് ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് സഹായം തേടി. വിവരം അറിഞ്ഞെത്തിയ സെൻട്രൽ പോലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് മാറ്റി. പീഡനശ്രമത്തിന് ശേഷം പ്രതികൾ യുവാവിന്റെ ബാഗുമായി അവിടെനിന്നും കടന്നുകളഞ്ഞു.
സംഭവം നടന്ന ഹോട്ടൽ കെട്ടിടത്തിന്റെ പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് പ്രതികൾ ബൈക്കിൽ എത്തുന്ന ദൃശ്യങ്ങൾ ലഭിച്ചു.
വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡാനിഷിനെയും രാഹുലിനെയും പിടികൂടാൻ സാധിച്ചത്. മൂന്നാമത്തെ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
ക്രൂരമായ ആക്രമണത്തെത്തുടർന്ന് മാനസികമായി തകർന്ന നിലയിലായിരുന്ന യുവതിക്ക് പോലീസ് വിദഗ്ധ കൗൺസിലിംഗ് നൽകി.
ഇതിന് ശേഷമാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. നഗരമധ്യത്തിൽ ഇത്രയും തിരക്കുള്ള ഒരു സ്ഥലത്ത് വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വലിയ കെട്ടിടങ്ങൾ സാമൂഹിക വിരുദ്ധരുടെ താവളമായി മാറുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.
പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും ഒളിവിൽ കഴിയുന്ന മൂന്നാമനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലീസ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കോഴിക്കോട് കല്ലുത്താൻകടവ് ജംക്ഷനു സമീപം ബൈക്കിൽ ലോറിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ കോട്ടയം സ്വദേശികളായ രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടമായി. മുണ്ടക്കയം പുത്തൻചന്ത പുതുപ്പറമ്പിൽ ഷാജിയുടെ മകൻ നെബീൽ (22), മുണ്ടക്കയം പുത്തൻചന്തയിൽ നജീബ്–നജ്മ ദമ്പതികളുടെ മകൻ അൻസിൽ (21) എന്നിവരാണ് മരണപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം നടന്നത്. കോഴിക്കോട് നഗരത്തിൽ ഡിജിറ്റൽ മാർക്കറ്റിങ് പഠനത്തിനായി എത്തിയതായിരുന്നു ഈ രണ്ട് യുവാക്കളും.
അവധിക്ക് ശേഷം നാട്ടിൽ നിന്ന് ചൊവ്വാഴ്ച രാത്രിയോടെ കോഴിക്കോട് എത്തിയതായിരുന്നു ഇരുവരും. താമസസ്ഥലത്ത് എത്തിയ ശേഷം ഭക്ഷണം കഴിക്കാനായി ബൈക്കിൽ പുറത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗോവിന്ദപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ഇവരുടെ ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ നെബീലിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്ക് മാരകമായി പരിക്കേറ്റ അൻസിലിനെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയോടെ അൻസിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
പഠനാവശ്യത്തിനായി എത്തിയ രണ്ട് മിടുക്കരായ യുവാക്കളുടെ ആകസ്മിക വേർപാട് കുടുംബാംഗങ്ങളെയും സഹപാഠികളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. നെബീലിന്റെ കബറടക്കം ബുധനാഴ്ച രാത്രിയോടെ തന്നെ നാട്ടിൽ നടത്തിയിരുന്നു.
ഷീജമോളാണ് നെബീലിന്റെ മാതാവ്, ഫാസിൽ മുഹമ്മദ് ഏക സഹോദരനാണ്. അപകടത്തിന് പിന്നാലെ കസബ പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു. നഗരത്തിലെ തിരക്കേറിയ കല്ലുത്താൻകടവ് ജംക്ഷനിൽ രാത്രികാലങ്ങളിൽ ഉണ്ടാകുന്ന വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധയും ഇത്തരം വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
യുവത്വത്തിന്റെ എല്ലാ പ്രതീക്ഷകളുമായി നഗരത്തിലെത്തിയ വിദ്യാർഥികൾ പാതിവഴിയിൽ ഇല്ലാതായത് നാടിന് വലിയൊരു വേദനയായി മാറി. ഭക്ഷണം കഴിക്കാനിറങ്ങിയ വഴിയിൽ മരണം പതിയിരുന്നത് ആർക്കും വിശ്വസിക്കാനായിട്ടില്ല.
മുണ്ടക്കയത്തെ അയൽവാസികൾ കൂടിയായ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. കോഴിക്കോട് നഗരത്തിലെ റോഡ് സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചും അമിതവേഗതയിൽ പായുന്ന വലിയ വാഹനങ്ങളെ കുറിച്ചും നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധവും ആശങ്കയും ഉയരുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന് 46 MLAമാരുടെ പിന്തുണ. കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ കൂടിക്കാഴ്ച പൂർത്തിയായി.
8 പേർ രമേശ് ചെന്നിത്തലയുടെ പേര് നിർദ്ദേശിച്ചു. വി.ഡി സതീശനെ പിന്തുണച്ചത് 6 പേർ മാത്രം. 3 പേർ ഹൈക്കമാൻഡിൻ്റെ തീരുമാനം അംഗീകരിക്കുമെന്ന് അറിയിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് തന്നെ അനുകൂലിക്കുന്ന എംഎൽഎമാരോട് കെസി വേണുഗോപാലും വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


റെയിൽവേ ലവൽ ക്രോസുകളിൽ നിയമം ലംഘിച്ച് വാഹനം ഓടിച്ചു കയറ്റുന്നവർക്കെതിരെ അതീവ ജാഗ്രതയോടെയുള്ള നടപടികളുമായി മോട്ടോർ വാഹന വകുപ്പും റെയിൽവേയും മുന്നോട്ട് പോകുകയാണ്.
ട്രെയിൻ വരുന്നതിന് മുന്നോടിയായി റെയിൽവേ ഗേറ്റുകൾ അടയ്ക്കുന്ന സമയത്തോ അല്ലെങ്കിൽ അടച്ചു കഴിഞ്ഞ ശേഷമോ അപകടകരമായ രീതിയിൽ വാഹനങ്ങൾ ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്ന ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് പുതിയ തീരുമാനം.
നിലവിൽ ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ റെയിൽവേയുടെ പരാതി പ്രകാരം പോലീസ് കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും ഇനിമുതൽ മോട്ടോർ വാഹന വകുപ്പിന്റെ നേരിട്ടുള്ള ഇടപെടലും ഉണ്ടാകും. ലവൽ ക്രോസുകളിലെ സുരക്ഷാ ഭീഷണിയും ട്രെയിൻ യാത്രക്കാരുടെ ജീവന് ഉണ്ടാകുന്ന അപകടസാധ്യതയും കണക്കിലെടുത്താണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് അധികൃതർ എത്തിച്ചേർന്നത്.
ഗേറ്റുകൾ അടച്ചു തുടങ്ങുന്ന ഘട്ടത്തിൽ വേഗത കൂട്ടി വാഹനം ഉള്ളിലേക്ക് കയറ്റുന്നതും പാളത്തിന് നടുവിൽ വാഹനം കുടുങ്ങിപ്പോകുന്നതും വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. പലപ്പോഴും ഗേറ്റ് കീപ്പർമാർക്ക് ഇത്തരം സന്ദർഭങ്ങളിൽ ഗേറ്റ് പൂർണ്ണമായും അടയ്ക്കാൻ കഴിയാത്ത സാഹചര്യം വരികയും ഇത് ട്രെയിനുകളുടെ സമയക്രമത്തെ ബാധിക്കുകയും ചെയ്യുന്നു.
റെയിൽവേ സംരക്ഷണ സേനയിൽ നിന്നോ മറ്റ് റെയിൽവേ അധികൃതരിൽ നിന്നോ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ കർശനമായ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് എല്ലാ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്.
കേരളത്തിലെ വിവിധ ഭാഗങ്ങളിൽ റെയിൽവേ ഗേറ്റുകൾ ഇടിച്ചു തകർക്കുന്ന സംഭവങ്ങൾ പതിവായതോടെയാണ് ഇതിന് പിന്നിലെ കാരണക്കാർക്കെതിരെ കർശന ശിക്ഷാ നടപടികൾ വേണമെന്ന ആവശ്യം ശക്തമായത്. ട്രാക്കിന് തൊട്ടടുത്ത് വാഹനം നിർത്തിയിടുന്നതും ബാരിക്കേഡുകൾക്കിടയിലൂടെ ഇരുചക്ര വാഹനങ്ങൾ നുഴഞ്ഞു കയറ്റുന്നതും കുറ്റകരമായി കണക്കാക്കും.
ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ നമ്പർ സഹിതം റെയിൽവേ അധികൃതർ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കും. ഇതിനെത്തുടർന്ന് ആർ.ടി.ഒ മാർ ഡ്രൈവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും നിശ്ചിത കാലയളവിലേക്ക് ലൈസൻസ് റദ്ദാക്കുകയും ചെയ്യും. ശിക്ഷാ നടപടിക്ക് പുറമെ ഡ്രൈവർമാർക്ക് പ്രത്യേക റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസുകളിൽ പങ്കെടുക്കേണ്ടതായും വരും.
ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയല്ല മറിച്ച് അനാവശ്യമായ ധൃതിയാണ് ഇത്തരം അപകടങ്ങൾ വിളിച്ച് വരുത്തുന്നത്. ലവൽ ക്രോസുകളിലെ ക്യാമറ ദൃശ്യങ്ങളും റെയിൽവേ ജീവനക്കാർ നൽകുന്ന റിപ്പോർട്ടുകളും നടപടികൾക്കായി തെളിവായി സ്വീകരിക്കും.
ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് കൂടാതെ വലിയ തുക പിഴയായും ഈടാക്കാൻ സാധ്യതയുണ്ട്. റെയിൽവേ ട്രാക്കുകളിലെ സുരക്ഷ വർധിപ്പിക്കുന്നതിനൊപ്പം തന്നെ റോഡ് ഉപയോക്താക്കളുടെ ഉത്തരവാദിത്തം വർധിപ്പിക്കുക എന്നതും ഈ നടപടിയുടെ ലക്ഷ്യമാണ്. സ്വന്തം ജീവൻ മാത്രമല്ല മറ്റുള്ളവരുടെ സുരക്ഷയും കണക്കിലെടുത്ത് ഗതാഗത നിയമങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മോട്ടോർ വാഹന വകുപ്പ് അഭ്യർത്ഥിച്ചു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ സുരക്ഷയെ ചോദ്യം ചെയ്യുന്ന രീതിയിൽ ഗുരുതരമായ സുരക്ഷാവീഴ്ച റിപ്പോർട്ട് ചെയ്തു. സ്റ്റേഷനിലെ എസ്കലേറ്റർ അപ്രതീക്ഷിതമായി പിന്നോട്ടു കറങ്ങിയതിനെത്തുടർന്ന് യാത്രക്കാർ മറിഞ്ഞുവീഴുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബുധനാഴ്ച രാവിലെ പത്ത് മണിയോടെ തിരക്കേറിയ സമയത്താണ് സംഭവം നടന്നത്. എറണാകുളത്തുനിന്ന് എത്തിയ വഞ്ചിനാട് എക്സ്പ്രസിലെ യാത്രക്കാരാണ് ഈ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ അമ്പിളി, ധന്യ എന്നിവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഭാഗ്യവശാൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ട്രെയിൻ എത്തിയ ഉടനെ പ്ലാറ്റ്ഫോമിലെ തിരക്ക് ഒഴിവാക്കാൻ നാല്, അഞ്ച് പ്ലാറ്റ്ഫോമുകളുടെ മധ്യഭാഗത്തുള്ള എസ്കലേറ്ററിലേക്ക് യാത്രക്കാർ ഇരച്ചുകയറുകയായിരുന്നു. എസ്കലേറ്റർ നിറയെ ആളുകളുമായി മുകളിലേക്ക് നീങ്ങുന്നതിനിടെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ അത് അതിവേഗത്തിൽ താഴേക്ക് അഥവാ പിന്നോട്ട് സഞ്ചരിക്കാൻ തുടങ്ങിയത്.
അപ്രതീക്ഷിതമായ ഈ മാറ്റത്തിൽ മുകളിൽ നിന്നിരുന്ന യാത്രക്കാർ ബാലൻസ് തെറ്റി താഴേക്ക് വീഴുകയായിരുന്നു. ഒരാൾക്ക് മേൽ മറ്റൊരാൾ എന്ന നിലയിൽ യാത്രക്കാർ വീണതോടെ വലിയ പരിഭ്രാന്തി പരന്നു. ഒരു വലിയ അപകടത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിയതെങ്കിലും യഥാസമയം ഇടപെടലുണ്ടായത് രക്ഷയായി.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരനായ ഡാർവിൻ എന്ന യാത്രക്കാരൻ കാണിച്ച സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. എസ്കലേറ്റർ പിന്നോട്ട് കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അദ്ദേഹം ഓടിച്ചെന്ന് താഴെ വലതുവശത്തുള്ള എമർജൻസി സ്വിച്ച് അമർത്തി പ്രവർത്തനം നിശ്ചലമാക്കി.
ഇതോടെ യാത്രക്കാരുടെ വസ്ത്രങ്ങളോ തലമുടിയോ എസ്കലേറ്ററിനുള്ളിൽ കുടുങ്ങാനുള്ള സാധ്യത ഇല്ലാതായി. എമർജൻസി സ്വിച്ച് അമർത്താൻ വൈകിയിരുന്നെങ്കിൽ പരിക്കുകളുടെ ആഴം ഇതിലും ഭീകരമാകുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് മറ്റ് യാത്രക്കാർ.
സംഭവസമയത്ത് റെയിൽവേ ഉദ്യോഗസ്ഥരോ പോലീസോ പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. സാധാരണഗതിയിൽ വൈദ്യുതി നിലച്ചാൽ എസ്കലേറ്റർ നിൽക്കുകയാണ് വേണ്ടത്, അല്ലാതെ അത് പിന്നോട്ട് അതിവേഗത്തിൽ സഞ്ചരിക്കില്ല.
കൃത്യമായ അറ്റകുറ്റപ്പണികളുടെ അഭാവമാണ് ഇത്തരമൊരു സാങ്കേതിക തകരാറിന് കാരണമെന്ന് യാത്രക്കാർ ആരോപിക്കുന്നു. ദിവസേന പതിനായിരക്കണക്കിന് ആളുകൾ എത്തുന്ന തിരുവനന്തപുരം സെൻട്രൽ പോലുള്ള പ്രധാന സ്റ്റേഷനിൽ ഇത്തരം യന്ത്രസാമഗ്രികളുടെ സുരക്ഷ പരിശോധിക്കുന്നതിൽ റെയിൽവേ വരുത്തിയ വീഴ്ച അതീവ ഗൗരവകരമാണ്.
നിലവിൽ സ്റ്റേഷനിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ യാത്രക്കാരുടെ ബുദ്ധിമുട്ട് വർദ്ധിപ്പിക്കുന്നുണ്ട്. പ്ലാറ്റ്ഫോമുകളിൽ പലയിടത്തും ഷീറ്റുകൾ ഉപയോഗിച്ച് മറച്ചിരിക്കുന്നതിനാൽ യാത്രക്കാർക്ക് നടന്നുപോകാൻ വളരെ കുറഞ്ഞ സ്ഥലം മാത്രമേ ലഭ്യമാകുന്നുള്ളൂ.
നാല്, അഞ്ച് പ്ലാറ്റ്ഫോമുകളിൽ എസ്കലേറ്ററിന് സമീപം തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ സ്ഥലമില്ലാത്തതും അപകടസാധ്യത വർദ്ധിപ്പിക്കുന്നു. പ്ലാറ്റ്ഫോമിലെ ഈ സ്ഥലപരിമിതിക്കിടയിലേക്കാണ് എസ്കലേറ്ററിൽ നിന്ന് ആളുകൾ വീണത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റ് വിളിച്ചുചേർത്ത അടിയന്തര യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പരാജയത്തെക്കുറിച്ചുള്ള നിർണ്ണായക ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി.
തോൽവിയുടെ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കുമെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്ത് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
എങ്കിലും പരാജയത്തിന്റെ കൃത്യമായ കാരണങ്ങൾ എന്താണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാൻ അദ്ദേഹം തയ്യാറായില്ല.
രാഷ്ട്രീയവും സംഘടനാപരവുമായ പ്രശ്നങ്ങൾ പരിശോധിക്കുമെന്ന പൊതുവായ പ്രസ്താവനയിൽ ഒതുക്കി അദ്ദേഹം വാർത്താസമ്മേളനം പെട്ടെന്ന് അവസാനിപ്പിച്ചു.
പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ ഇത്തവണ താഴെത്തട്ടിൽ നിന്നുള്ള പരിശോധനയ്ക്കാണ് പാർട്ടി മുൻഗണന നൽകുന്നത്.
മെയ്, ജൂൺ മാസങ്ങളിൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേർക്കുമെന്നും അവിടെ നിന്നുള്ള അഭിപ്രായങ്ങൾ കൂടി ക്രോഡീകരിച്ച ശേഷമേ അന്തിമ അവലോകനം തയ്യാറാക്കൂ എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ജില്ലാ കമ്മിറ്റികളും, തുടർന്ന് ഏരിയ, ലോക്കൽ, ബ്രാഞ്ച് തലങ്ങളിലുള്ള പരിശോധനകളും നടക്കും.
മുകളിൽ നിന്ന് താഴേക്ക് റിപ്പോർട്ട് നൽകുന്ന പതിവ് രീതി മാറ്റി താഴെത്തട്ടിലുള്ള സഖാക്കളുടെ വിമർശനങ്ങൾ കേട്ട് തെറ്റുകൾ തിരുത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്.
തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിച്ച വോട്ട് വിഹിതത്തെക്കുറിച്ച് സംസാരിക്കവെ, 37.6 ശതമാനം വോട്ട് ലഭിച്ചത് അദ്ദേഹം എടുത്തുപറഞ്ഞു.
മുൻകാലങ്ങളിലെ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വോട്ട് ശതമാനം ഇതിലും കുറഞ്ഞ സാഹചര്യമുണ്ടായിട്ടുണ്ടെന്നും അന്നൊക്കെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് തെറ്റുകൾ തിരുത്തി തിരിച്ചുവന്നിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
2019-ൽ 35.1 ശതമാനവും 2024-ൽ 33.35 ശതമാനവും വോട്ട് ലഭിച്ചപ്പോൾ ഉണ്ടായ പ്രതിസന്ധികളെ അതിജീവിച്ച ചരിത്രം ഇടതുപക്ഷത്തിനുണ്ടെന്നും ഇത്തവണയും ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തുടർഭരണത്തിന് ശേഷം നേരിട്ട ഈ വലിയ പരാജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പുതിയ നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്ന കാര്യത്തിൽ പ്രാഥമിക ചർച്ചകൾ മാത്രമേ നടന്നിട്ടുള്ളൂവെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് സി.പി.ഐ.എം. ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിച്ച അദ്ദേഹം, പുതിയ സർക്കാർ അധികാരമേൽക്കും മുൻപ് നടക്കുന്ന അനധികൃത സ്ഥലംമാറ്റങ്ങൾ അംഗീകരിക്കില്ലെന്നും കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


തിരുവല്ല : ജനകീയ പ്രക്ഷോഭത്തെ തുടർന്ന് അടച്ച, വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും സമീപത്തായി , തിരക്കേറിയ എംസി റോഡിനോട് ചേർന്ന് പ്രവർത്തനമാരംഭിച്ച ബീവറേജ് ഔട്ട്ലെറ്റ് അതേ സ്ഥലത്ത് വീണ്ടും തുറക്കാൻ ഉള്ള നീക്കം തിരുവല്ല എംഎൽഎ അഡ്വ. വർഗീസ് മാമ്മന്റെ നേതൃത്വത്തിൽ തടഞ്ഞു.
തിരുവല്ല റവന്യൂ ടവറിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം മാസങ്ങൾക്ക് മുമ്പ് തിരുമൂലപുരം ജംഗ്ഷന് സമീപം എംസി റോഡിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചില്ലെങ്കിലും ജനകീയ പ്രക്ഷോഭത്തെ തുടർന്ന് അടയ്ക്കുകയും ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ഇവിടെ ആരംഭിക്കുകയില്ല എന്ന് ഉറപ്പു നൽകിയിരുന്നതും ആണ്. ഇതിന് വിരുദ്ധമായിട്ടാണ് ഇന്ന് വീണ്ടും തുറക്കാനുള്ള നീക്കം നടന്നത്. ഇതറിഞ്ഞ ഉടൻതന്നെ സംഭവ സ്ഥലത്ത് എത്തിയ തിരുവല്ല എംഎൽഎ അഡ്വ. വർഗീസ് മാമ്മൻ എത്രയും വേഗം ഇത് അടച്ചു പൂട്ടണമെന്ന് ശക്തമായ നിലപാടെടുത്തു.
തുടർന്ന് ഇറക്കിവെച്ച മദ്യം തിരികെ പുളിക്കീഴ് ബിവറേജ് ഗോഡൗണിലേക്ക് കൊണ്ടുപോയി. എംഎൽഎ യോടൊപ്പം നഗരസഭ ചെയർപേഴ്സൺ ലേഖ എസ്, സിസ്റ്റർ അലീന എസ്ഐസി, കൗൺസിലർമാരായ സണ്ണി മനയ്ക്കല്‍, ഫിലിപ്പ് ജോർജ്, അനീഷ് കുമാർ, റേച്ചൽ ലെജു, സാറാമ്മ ഫ്രാൻസിസ്, വർഗീസ് ജോൺ, ലാൽ നന്ദാവനം, സി.എൻ രാജേഷ്, പി എം അനീര്‍, തോമസ് മാത്യു, വി ആർ രാജേഷ്, രതീഷ് പാലിയിൽ, അഭിലാഷ് വെട്ടിക്കാടൻ, ലെജു സക്കറിയ,സോജാ കാർഡോസ് എന്നിവർ നേതൃത്വം നൽകി.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


ന്യൂഡൽഹി: ദേശീയപാതകളിലൂടെ യാത്ര ചെയ്യുന്ന വാഹന ഉടമകൾക്ക് കർശന മുന്നറിയിപ്പുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). ഫാസ്ടാഗ് വാഹനത്തിന്റെ മുൻ ഗ്ലാസിൽ ശരിയായി ഒട്ടിക്കാതെ കൈയിൽ പിടിച്ച് ടോൾ പ്ലാസയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെടാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ടോൾ പിരിവ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനുമാണ് പുതിയ നിർദ്ദേശം. പല വാഹന ഉടമകളും ഫാസ്ടാഗ് സ്റ്റിക്കർ വിൻഡ്ഷീൽഡിൽ പതിക്കാതെ കൈയിൽ പിടിച്ച് സ്കാൻ ചെയ്യിക്കുന്നതായി എൻഎച്ച്എഐ കണ്ടെത്തിയിട്ടുണ്ട്. ഇത് സ്കാനിംഗ് പ്രക്രിയ വൈകിപ്പിക്കുകയും ടോൾ പ്ലാസകളിൽ നീണ്ട നിരക്കും തിരക്കും ഉണ്ടാക്കുകയും ചെയ്യുന്നതായാണ് വിലയിരുത്തൽ.
തട്ടിപ്പിനുള്ള സാധ്യതകളും ഇതിലൂടെ വർധിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. “തടസ്സരഹിതമായ യാത്രയ്ക്ക് ഫാസ്ടാഗ് മുൻ ഗ്ലാസിൽ സ്ഥിരമായി ഒട്ടിക്കണം. കൈയിൽ പിടിച്ചാൽ ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെടാം” എന്നാണ് എൻഎച്ച്എഐ സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ആർഎഫ്ഐഡി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഫാസ്ടാഗ് സംവിധാനം ടോൾ പിരിവ് ഓട്ടോമാറ്റിക്കാക്കുകയും യാത്ര വേഗത്തിലാക്കുകയും ചെയ്യുന്നതിനായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ സ്റ്റിക്കർ ശരിയായ രീതിയിൽ ഒട്ടിച്ചാൽ മാത്രമേ സംവിധാനം കൃത്യമായി പ്രവർത്തിക്കൂ.
ഇതിനൊപ്പം, ഫാസ്ടാഗുമായി ബന്ധപ്പെട്ട വ്യാജ വെബ്സൈറ്റുകളെക്കുറിച്ചും എൻഎച്ച്എഐ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വാർഷിക പാസ് അടക്കമുള്ള ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന അനധികൃത സൈറ്റുകളിൽ നിന്ന് അകലം പാലിക്കണമെന്നും ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ മാത്രം ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ഒടിപി, ബാങ്ക് വിവരങ്ങൾ തുടങ്ങിയ രഹസ്യ വിവരങ്ങൾ ആരുമായും പങ്കിടരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ All India Congress Committee (എഐസിസി) നിരീക്ഷകർ ഇന്ന് കേരളത്തിലെത്തും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ കേന്ദ്രീകരിച്ചാണ് ശക്തമായ അണിയറ നീക്കങ്ങൾ പുരോഗമിക്കുന്നത്.
എം.എൽ.എമാരുടെ പിന്തുണയിൽ മുൻതൂക്കം കെ.സി. വേണുഗോപാലിനാണെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ വിലയിരുത്തൽ. അതേസമയം, മുസ്ലിം ലീഗ് ഉൾപ്പെടെ യു.ഡി.എഫ് ഘടകകക്ഷികളുടെ പിന്തുണ വി ഡി സതീശൻക്ക് ലഭിക്കുന്നതും ശ്രദ്ധേയമാണ്. പാർട്ടി സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ രമേശ് ചെന്നിത്തലയും ശക്തമായ അവകാശവാദവുമായി രംഗത്തുണ്ട്.
നിരീക്ഷകർ എം.എൽ.എമാരുടെ അഭിപ്രായം ശേഖരിച്ച് കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് നൽകും. തുടർന്ന് ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കും. മേയ് 10നകം സത്യപ്രതിജ്ഞ നടത്താനാണ് നീക്കം.
ഇതിനിടെ, കെ സുധാകരൻ, കെ മുരളീധരൻ എന്നിവരുടെ കൂടിക്കാഴ്ചയും രാഷ്ട്രീയ നീക്കങ്ങൾക്ക് പുതിയ വഴിത്തിരിവായി. രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള വേണുഗോപാലിന് ഹൈക്കമാൻഡിന്റെ പിന്തുണ നിർണായകമാകും.
സംസ്ഥാനത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷി, തിരഞ്ഞെടുപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച വി.ഡി. സതീശന്റെ സംഘടനാ കഴിവിനെ ഉയർത്തിപ്പിടിക്കുന്നതായാണ് സൂചന. അതേസമയം, സീനിയോറിറ്റി മുൻനിർത്തി രമേശ് ചെന്നിത്തലയും ഡൽഹിയിൽ ചർച്ചകൾക്ക് നീക്കം തുടങ്ങി.
കൊച്ചിയിൽ എത്തിയ വി.ഡി. സതീശനെ പ്രവർത്തകർ ‘മുഖ്യമന്ത്രി’ വിളികളോടെ സ്വീകരിച്ചതും അദ്ദേഹത്തിന്റെ സാധ്യതകൾ ശക്തമാക്കുന്നു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


പാലാ :രാമപുരം :രാവിലെ 4.30 ന് പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം;5.30 ന് :ഗണപതി ഹോമം;പതിവ് പൂജകൾ.7.30 ന് നവകാഭിഷേകം;8.00 ആലിങ്കൽ ശിവന് ഇരുപത്തിയഞ്ച് കലശം;10 ന് ഉത്സവബലി ;12 ന് ഉത്സവബലി ദർശനം ;വൈകിട്ട് 6.00ന് സാമൂഹ്യാരാധന;6.30ന് ദീപാരാധന, ചുറ്റുവിളക്ക്;
6.45 ന് തിരുവാതിര ;7.15 നു പ്രഭാഷണം ;8.15 ന് വയലിൻ സോളോ അവതരണം ശ്രീമതി സുനിതാ ശങ്കർ
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ പണം ആവശ്യമായപ്പോൾ വളരെ വേഗത്തിൽ ലഭിക്കുന്ന ഒരു മാർഗമായി ഓൺലൈൻ ലോൺ ആപ്പുകൾ മാറിയിരിക്കുകയാണ്. എന്നാൽ ഈ സൗകര്യത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് വലിയ തട്ടിപ്പുകളും ക്രിമിനൽ നെറ്റ്വർക്കുകളും ആണെന്ന് നിരവധി കേസുകൾ തെളിയിക്കുന്നു.
ഓൺലൈൻ ലോൺ ആപ്പുകൾ എങ്ങനെ പ്രവർത്തിക്കുന്നു?
സാധാരണയായി ഇത്തരം ആപ്പുകൾ:
ചെറിയ തുക (₹1,000 – ₹20,000) വേഗത്തിൽ നൽകും
കുറഞ്ഞ രേഖകൾ മാത്രം ആവശ്യപ്പെടും
Aadhaar, PAN തുടങ്ങിയ വിവരങ്ങൾ ആവശ്യപ്പെടും
എന്നാൽ, ഇൻസ്റ്റാൾ ചെയ്യുമ്പോൾ:
Contacts
Gallery
SMS
Location
ഇതുപോലുള്ള അനാവശ്യ permissions ആവശ്യപ്പെടുന്നതാണ് ഏറ്റവും വലിയ അപകടം.
തട്ടിപ്പിന്റെ യഥാർത്ഥ മുഖം പല കേസുകളിലും കാണുന്നത്:
ആദ്യം ചെറിയ തുക ലോൺ നൽകുന്നു
പിന്നീട് വളരെ ഉയർന്ന പലിശ ചുമത്തുന്നു
സമയം പാലിക്കാതെ പോയാൽ:
നിരന്തര ഫോൺ വിളികൾ
കുടുംബാംഗങ്ങൾക്ക് സന്ദേശങ്ങൾ
മോർഫ് ചെയ്ത ഫോട്ടോകൾ ഉപയോഗിച്ച് ബ്ലാക്ക്മെയിൽ
ചിലപ്പോൾ ₹9,000 എടുത്ത ആളുകൾക്ക് ₹9 ലക്ഷം വരെ അടയ്ക്കേണ്ടിവന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ക്രിമിനൽ പശ്ചാത്തലം
ഇത്തരത്തിലുള്ള ലോൺ ആപ്പുകളുടെ പിന്നിൽ:
വിദേശ ക്രിമിനൽ സംഘങ്ങൾ
വ്യാജ കമ്പനികൾ
വ്യാജ ബാങ്ക് അക്കൗണ്ടുകൾ (mule accounts)
എന്നിവ പ്രവർത്തിക്കുന്നതായി അന്വേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ഇതിലൂടെ:
ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ
ബാങ്ക് വിവരങ്ങൾ
എല്ലാം ദുരുപയോഗം ചെയ്യപ്പെടുന്നു.
മാനസിക പീഡനവും ഗുരുതര ഫലങ്ങളും
ഇത്തരത്തിലുള്ള ആപ്പുകൾ വഴി നടക്കുന്ന ഹരാസ്മെന്റ് പലരുടെയും ജീവിതം തകർക്കുന്നുണ്ട്:
സോഷ്യൽ അപമാനം, കുടുംബ പ്രശ്നങ്ങൾ, മാനസിക സമ്മർദ്ദം
കേരളത്തിൽ തന്നെ ചിലർ ആത്മഹത്യ ചെയ്യേണ്ടിവന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിയമപരമായ നടപടി
ഇത്തരം തട്ടിപ്പുകൾക്ക് എതിരെ പോലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകൾ:
Cheating (IPC), Extortion, IT Act പ്രകാരമുള്ള കുറ്റങ്ങൾ, സ്വകാര്യത ലംഘനം എന്നിവയാണ്.
പ്രശ്നമുണ്ടെങ്കിൽ: Cyber Crime Helpline – 1930
ഓൺലൈൻ ലോൺ ആപ്പുകൾ എല്ലാ സമയത്തും സുരക്ഷിതമല്ല.
ചിലപ്പോൾ ഇവ സാമ്പത്തിക സഹായം അല്ല മറിച്ച് ഒരു ക്രിമിനൽ കുടുക്ക് ആകാം.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ലഭിക്കുന്ന പല ആപ്ളി ക്കേഷൻസും ഇതിൽപ്പെടുന്നുണ്ട്. ഇതിൽ പല തടസങ്ങൾ ഉള്ളതിനാലും കമ്പ്യൂട്ടർ യുഗത്തിലെ ടെക്നോളജി വെച്ച് തട്ടിപ്പ് നടത്തുന്നതിനാൽ പോലീസ് / സൈബർ സെൽ ഇവരെ ട്രാക്ക് ചെയ്യുന്നതിനോ പിടിക്കുന്നതിനോ സാധിക്കുന്നില്ല.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കോട്ടയം ജില്ലാ കോട്ടയാക്കി യൂഡിഎഫ്. മന്ത്രി വാസവനും മറ്റു മത്സരിച്ച മുഴുവൻ പേരും പരാജയപ്പെട്ടു.
കേരളത്തിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് ഒരു MLA പോലും ഇല്ലാതായി. പാലായിൽ ജോസ് കെ മാണി തോറ്റു.
വൈക്കം കോട്ടയാക്കി വെച്ചിരുന്ന സിപിഐയ്ക്ക് ഈ പ്രാവശ്യം നഷ്ടപ്പെട്ടു. ജില്ലയിൽ ഏറ്റവും വലിയ ഭൂരിപക്ഷം പുതുപ്പള്ളിയിലാണ്.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


വാണിജ്യ സിലിണ്ടറിന്റെ അന്യായമായ വിലക്കയറ്റത്തിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്ന മെയ് ആറിലെ 24 മണിക്കൂർ കടയടപ്പ് സമരത്തിൽ കോട്ടയം ജില്ലയിലെ മുഴുവൻ ഹോട്ടലുകളും ബേക്കറികളും ഉൾപ്പെടെ ഫുഡ് ബിസിനസുമായി ബന്ധപ്പെട്ട മുഴുവൻ സ്ഥാപനങ്ങളും സഹകരിക്കണമെന്ന് കേരള ഹോട്ടൽ അസോസിയേഷൻ ജില്ലാ കമ്മിറ്റിയ്ക്ക് വേണ്ടി പാലാ യൂണിറ്റ് അഭ്യർത്ഥിക്കുന്നു.
മെയ് അഞ്ചിന് 6.30 ന് പാലാ കുരിശുപള്ളി ജംഗ്ഷനിൽ നിന്ന് സ്റ്റേഡിയം ജംഗ്ഷനിലേക്ക് പന്തം കൊളുത്തി പ്രകടനവുമുണ്ടായിരിക്കുന്നതാണ്.
മേഖല അനുഭവിക്കുന്ന ഗ്യാസ് ദൗർലഭ്യവും, അവശ്യവസ്തുക്കളുടെ വിലവർധനവും, തൊഴിലാളികൾ ഇല്ലായ്മയും, മേഖലയെ വീർപ്പുമുട്ടിക്കുമ്പോഴും ഗവൺമെന്റുകളുടെ ഭാഗത്തുനിന്ന് ഒരു പരിഗണനയും മേഖലയ്ക്ക് ലഭിക്കുന്നില്ല എന്നുകൂടി ഈ അവസരത്തിൽ പറയുവാൻ ആഗ്രഹിക്കുന്നു ജില്ലാ കമ്മിറ്റിക്കുവേണ്ടി ജില്ലാ പ്രസിഡണ്ട്
ജില്ലാ സെക്രട്ടറി
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കൊൽക്കത്ത: രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം തുടരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യഘട്ട സൂചനകൾ പ്രകാരം ബിജെപി 124 സീറ്റുകളിലും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 110 സീറ്റുകളിലും മുന്നിലാണ്. കോൺഗ്രസും ഇടതുപക്ഷവും ഓരോ സീറ്റുകളിൽ ലീഡ് നിലയിൽ തുടരുന്നു.
ബംഗാളിൽ പ്രധാനമായും ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. മറ്റു കക്ഷികൾ പ്രാധാന്യം നഷ്ടപ്പെട്ട സാഹചര്യമാണെന്ന് പ്രവണതകൾ സൂചിപ്പിക്കുന്നു.
സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ ഭവാനിപ്പൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി മമതാ ബാനർജി രണ്ടാം സ്ഥാനത്തേക്ക് പിന്നിലായതും വലിയ രാഷ്ട്രീയ ചർച്ചയായി മാറിയിട്ടുണ്ട്. മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് മുന്നിൽ.
സംസ്ഥാനത്ത് ബിജെപി കേവല ഭൂരിപക്ഷം നേടുമോയെന്നതാണ് ഇപ്പോൾ പ്രധാന ചോദ്യമായി ഉയരുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനാൽ അന്തിമ ഫലത്തിൽ മാറ്റങ്ങൾ ഉണ്ടാകാമെന്നതിനാൽ രാഷ്ട്രീയ കേന്ദ്രങ്ങൾ അതീവ ശ്രദ്ധയോടെ കാത്തിരിക്കുകയാണ്.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വിയര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്.
വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുള്‍ റഷീദ് ലീഡ് നില ഉയര്‍ത്തുകയാണ്.
2800ലധികം വോട്ടുകള്‍ക്കാണ് അബ്ദുള്‍ റഷീദ് മുന്നിട്ടുനില്‍ക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ആദ്യത്തെ അര മണിക്കൂറിനിടെ എല്‍ഡിഎ അഞ്ചിടത്ത് മുന്നിലെത്തി. മഞ്ചേശ്വരം, പാലക്കാട്, നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി മുന്നിലെത്തിയത്.
മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്, പാലക്കാട് ശോഭ സുരേന്ദ്രന്, നേമത്ത് രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്, ചാത്തന്നൂരില്‍ ഗോപകുമാര്‍ എന്നിവരാണ് മുന്നില്‍ എത്തിയത്.
ഇത്തവണ രണ്ടക്കത്തില്‍ താഴെയെങ്കിലും മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാംപ്.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ടിവികെ ശക്തമായ മുന്നേറ്റം തുടരുന്നു. ഡിഎംകെ കോട്ടയായി കണക്കാക്കുന്ന ചെന്നൈ ജില്ലയിൽ പോലും ടിവികെ തരംഗം പ്രകടമാണ്.
തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽ നടൻ വിജയ് ലീഡ് നിലയിൽ തുടരുന്നു. ഏകദേശം 1600 വോട്ടിന്റെ മുൻതൂക്കത്തിലാണ് അദ്ദേഹം മുന്നിലുള്ളത്. സംസ്ഥാനത്ത് ആകെ 67 സീറ്റുകളിൽ ടിവികെ ലീഡ് ചെയ്യുമ്പോൾ എഐഎഡിഎംകെ 52 സീറ്റുകളിലും ഡിഎംകെ 50 സീറ്റുകളിലും മുന്നിലാണ്.
കൊളത്തൂരിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പിന്നിലായതും ശ്രദ്ധേയമാണ്. ഉദയനിധി സ്റ്റാലിനും പിന്നിലാണ്. ഇവിഎം വോട്ടെണ്ണൽ ആരംഭിച്ചതോടെ ഏകദേശം 700 വോട്ടിനാണ് സ്റ്റാലിൻ പിന്നിലായിരിക്കുന്നത്.
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡിഎംകെയ്ക്ക് വൻ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. നിലവിൽ മൂന്നാം സ്ഥാനത്താണ് ഡിഎംകെ. തുടക്കത്തിൽ മുന്നേറ്റം കണ്ട ഡിഎംകെ സഖ്യത്തിന് പിന്നീട് ലീഡ് നഷ്ടപ്പെടുന്ന സാഹചര്യം രൂപപ്പെട്ടു.
എന്നാൽ ഓരോ റൗണ്ട് പൂർത്തിയാകുമ്പോഴും ചിത്രം മാറാൻ സാധ്യതയുള്ളതിനാൽ അന്തിമഫലത്തെക്കുറിച്ച് രാഷ്ട്രീയ കേന്ദ്രങ്ങൾ കാത്തിരിക്കുകയാണ്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ തനിച്ച് 133 സീറ്റുകൾ നേടിയിരുന്നു. ഇത്തവണ 164 മണ്ഡലങ്ങളിൽ മത്സരിക്കുന്ന ഡിഎംകെയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമോയെന്നതാണ് പ്രധാന ചർച്ച.
ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത പക്ഷം തമിഴ്നാട്ടിൽ ആദ്യമായി കൂട്ടുകക്ഷി സർക്കാർ അധികാരത്തിലെത്താൻ സാധ്യതയുണ്ടെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് ശക്തമായ മുന്നേറ്റം തുടരുന്നു. നിലവിലെ പ്രവണതകൾ പ്രകാരം യുഡിഎഫ് 90 മണ്ഡലങ്ങളിൽ ലീഡ് നേടുമ്പോൾ എൽഡിഎഫ് 44 മണ്ഡലങ്ങളിൽ മാത്രമാണ് മുന്നിലുള്ളത്. എൻഡിഎ അഞ്ച് മണ്ഡലങ്ങളിൽ ലീഡ് നിലയിൽ തുടരുന്നു.
മന്ത്രിമാരായ എം.ബി. രാജേഷ്, വീണാ ജോർജ്, റോഷി അഗസ്റ്റിൻ എന്നിവർ പിന്നിലാണ്. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ലീഡ് തുടരുന്നു.
നേമം മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുന്നിലാണ്. മുൻപ് ബിജെപി വിജയിച്ച മണ്ഡലമായ നേമത്തിൽ ഇത്തവണയും പാർട്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്ന സൂചനയാണ് ഇത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ സിറ്റിംഗ് മണ്ഡലവുമാണ് നേമം.
പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ലീഡ് നേടി. പാലായിൽ ജോസ് കെ. മാണി പിന്നിലാണ്. പയ്യന്നൂരിൽ ടി.ഐ. മധുസൂദനൻ മുന്നിലാണ്. പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ലീഡ് തുടരുന്നു.
തളിപ്പറമ്പിൽ പി.കെ. ശ്യാമള മുന്നിലാണ്. കോട്ടയം, മലപ്പുറം ജില്ലകളിൽ യുഡിഎഫിന് അനുകൂലമായ പ്രവണതയാണ് ആദ്യഘട്ടത്തിൽ കാണുന്നത്.
ചില മണ്ഡലങ്ങളിൽ മൂന്നു മുന്നണികളും തമ്മിൽ ലീഡ് മാറിമറിയുന്ന സാഹചര്യമുണ്ട്. ഇവിഎം വോട്ടെണ്ണൽ പുരോഗമിക്കുന്നതിനാൽ ഫലത്തിൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ടെന്നാണ് വിലയിരുത്തൽ.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ യുഡിഎഫിന് അനുകൂലം.
തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്.
വോട്ടെണ്ണല്‍ രാവിലെ എട്ടുമുതലാണ് ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 8.30 മുതല്‍ ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. വോട്ടെണ്ണലിന് 15,465 ഉദ്യോഗസ്ഥരെയാണ് സജ്ജമാക്കിയിരിക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


പാലക്കാട്: 124 ലിറ്റര്‍ വിദേശമദ്യവുമായി സ്ത്രീ പിടിയില്‍. മവീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന നിലയിലാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്.
പാലക്കാട് കൊല്ലങ്കോടാണ് സംഭവം. 52 കാരിയായ ശശികലയാണ് പിടിയിലായത്. എക്സൈസ് സംഘം വീട്ടില്‍ നടത്തിയ തിരച്ചിലലാണ് രഹസ്യ അറ കണ്ടെത്തുന്നത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തുകയായിരുന്നു.
പാലക്കാട്: 124 ലിറ്റര്‍ വിദേശമദ്യവുമായി സ്ത്രീ പിടിയില്‍. മവീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന നിലയിലാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്.
പാലക്കാട് കൊല്ലങ്കോടാണ് സംഭവം. 52 കാരിയായ ശശികലയാണ് പിടിയിലായത്. എക്സൈസ് സംഘം വീട്ടില്‍ നടത്തിയ തിരച്ചിലലാണ് രഹസ്യ അറ കണ്ടെത്തുന്നത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കൊച്ചി: എറണാകുളം കോലഞ്ചേരി കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം. യാക്കോബായ- ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ. മൂന്ന് പേർക്ക്r സംഘർഷത്തിൽ പരിക്കേറ്റു.
15 വീതം ദിനങ്ങൾ ഇരു വിഭാഗത്തിനും നിർണയിച്ചു നൽകിയ സ്ഥലമാണിത്. നിലവിൽ ഓർത്തഡോക്സ് വിഭാഗത്തിനാണ് ആരാധനാനുവാദം. പള്ളിപ്പെരുന്നാൾ നടക്കുന്നുമുണ്ട്.
അതിനിടെ യാക്കോബായ വിഭാഗത്തിൽപ്പെട്ടവർ ആരാധാന അനുവദിക്കണമെന്നു ആവശ്യപ്പെട്ട് രംഗത്തെത്തി. സംസാരം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിനിടെ കുരുമുളക് സ്പ്രേ പ്രയോഗിച്ചതായി ആരോപണമുയർന്നു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


ലഖ്നൗ: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ലിസരി ഗേറ്റ് സ്വദേശിനിയായ കൗസറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് സാഖിബിനെ പൊലീസ് പിടികൂടിയത്.
വിവാഹേതരബന്ധത്തെ ചൊല്ലിയുണ്ടായ കുടുംബവഴക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ആദ്യം കവർച്ചയ്ക്കിടെ അജ്ഞാതൻ വീട്ടിൽ കയറി ഭാര്യയെ ആക്രമിച്ചുവെന്നായിരുന്നു സാഖിബിന്റെ മൊഴി.
സംഭവം വിശ്വസിപ്പിക്കാൻ മൃതദേഹത്തിന് സമീപം കരഞ്ഞുവിലപിക്കുകയും നാട്ടുകാരുടെ സഹതാപം നേടാനും ഇയാൾ ശ്രമിച്ചു. കൂടാതെ മൂന്ന് പെൺമക്കളോടും ഇതേ കഥ പൊലീസിനോട് പറയാൻ ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി.
എന്നാൽ സാഖിബിന്റെ മൊഴികളിലെ വൈരുധ്യങ്ങളും സാഹചര്യ തെളിവുകളും പൊലീസിൽ സംശയം ഉയർത്തി. തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. പേപ്പർ കട്ടർ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും ആയുധം വീട്ടിൽ നിന്നുതന്നെ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് കൗസറിനെ വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു ആക്രമണമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
സാഖിബിന് മറ്റൊരു സ്ത്രീയുമായി ദീർഘകാലമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതിനെ ചൊല്ലി ദമ്പതികൾക്കിടയിൽ നിരന്തരം തർക്കമുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ആത്മഹത്യ ചെയ്യാൻ ഭാര്യയെ സമ്മർദത്തിലാക്കാൻ മുമ്പും ഇയാൾ ശ്രമിച്ചിരുന്നതായും വിവരം പുറത്തുവന്നു.
മൊബൈൽ ടവർ നിർമാണ ജോലിക്കാരനായ സാഖിബ് രാത്രിയിൽ റിക്ഷാ ഡ്രൈവറായും ജോലി ചെയ്തിരുന്നു. അമ്മ കൊല്ലപ്പെടുകയും പിതാവ് ജയിലിലാകുകയും ചെയ്തതോടെ മൂന്ന് പ്രായപൂർത്തിയാകാത്ത പെൺമക്കൾ അനാഥരായി.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കൊച്ചി: കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍.
സൗത്ത് പുതുവൈപ്പ് കോമത്തുരുത്ത് സ്വദേശികളായ ഓട്ടോറിക്ഷാ ഡ്രൈവര്‍ സുദര്‍ശന്റെയും ഷൈജയുടെയും മകള്‍ കെഎസ് ദര്‍ശന(21)യെയാണ് ഹിദായത്ത് നഗറിലെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ ബി ടെക് സിവില്‍ എഞ്ചിനീയറിങ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ദര്‍ശന. സംഭവത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം ജുനൈദ് ബുഷിരി റിപ്പോര്‍ട്ട് തേടി. ചീഫ് സെക്യൂരിറ്റി ഓഫീസര്‍ സിബിച്ചന് ജോസഫിനാണ് അന്വേഷണ ചുമതല.

ആലപ്പുഴ: കോൺഗ്രസിനകത്ത് പ്രശ്നങ്ങളുണ്ടെന്നും അത് ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പുമായി മുൻ മന്ത്രി ജി. സുധാകരൻ. അമ്പലപ്പുഴയിൽ നടന്ന ചടങ്ങിൽ രമേശ് ചെന്നിത്തല വേദിയിലിരിക്കെയായിരുന്നു സുധാകരന്റെ പരാമർശം.
മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് കോൺഗ്രസിലെ പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്. കോൺഗ്രസിൽ നിരവധി യുവ നേതാക്കൾ ഉണ്ടെന്നും അവരുടെ പങ്ക് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പല സംസ്ഥാനങ്ങളിലും കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
കേരളത്തെ ‘നമ്പർ വൺ’ എന്ന് വിശേഷിപ്പിക്കുന്നതിനിടെ പരസ്പര സ്നേഹത്തിൽ കേരളം പിന്നിലാണ് എന്ന വിമർശനവും സുധാകരൻ ഉന്നയിച്ചു. സാമൂഹിക കൊലപാതകങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ക്രിമിനലിസം വളരുകയാണെന്നും ആരോപിച്ചു.
തന്റെ മണ്ഡലത്തിൽ കേന്ദ്രസേനയെ വിന്യസിക്കേണ്ടിവന്നതായി പറഞ്ഞ സുധാകരൻ, പോളിംഗ് ബൂത്തുകളിൽ സംഘർഷത്തിന് ശ്രമമുണ്ടായിരുന്നുവെന്നും ആരോപിച്ചു. വോട്ടെണ്ണലുമായി ബന്ധപ്പെട്ടും സംശയങ്ങൾ ഉന്നയിച്ച അദ്ദേഹം, തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
എൽഡിഎഫ് സ്ഥാനാർത്ഥി എച്ച്. സലാമിനെതിരെയും സുധാകരൻ വിമർശനം നടത്തി. തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നവർ തെളിവുകൾ പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജി. സുധാകരൻ അഴിമതിരഹിതനായ മന്ത്രിയാണെന്നും ഭരണത്തിൽ കർശന നിലപാട് എടുത്ത വ്യക്തിയാണെന്നും രമേശ് ചെന്നിത്തല പ്രശംസിച്ചു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കൊച്ചി : അന്യായമായ പാചകവാതകവില വർധനവിൽ പ്രതിഷേധിച്ച് മെയ് 6ന് ഹോട്ടലുകളടച്ചിട്ട് സമരം ചെയ്യുവാൻ കേരള ഹോട്ടൽ & റസ്റ്റോറന്റ്റ് അസോസിയേഷൻ തീരുമാനിച്ചു. നിലവിൽ 993 രൂപയാണ് വർധിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ ഇതുവരെയായി 1498 രൂപയാണ് ഒരു സിലിണ്ടറിൻമേൽ വില വർധിപ്പിച്ചിരിക്കുന്നത്.
ഭക്ഷ്യാൽപാദനവിതരണ മേഖലക്ക് ഒരുവിധത്തിലും പിടിച്ചുനിൽക്കുവാനാവാത്ത സാഹചര്യമാണിത്. കടയടപ്പിന് മുന്നോടിയായിയൂണിറ്റ്/ജില്ലാതലത്തിൽ പ്രതിഷേധ സമരങ്ങൾ നടത്തും. മെയ് 6ന് കടകളടച്ച് ജില്ലാ ആസ്ഥാനങ്ങളിലേക്കും ഓയിൽ കമ്പനികളിലേക്കും പ്രതിഷേധ മാർച്ചും ധർണ്ണയും കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും, ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖും അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ്
എറണാകുളത്തെ അയ്യപ്പൻകാവിൽ പ്രണയപ്പകയെത്തുടർന്ന് വയോധികനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം നഗരത്തെ നടുക്കിയിരിക്കുകയാണ്.
വിവാഹാലോചനയെ എതിർത്തതിന്റെ പേരിൽ പെൺസുഹൃത്തിന്റെ വല്ല്യച്ഛനെയാണ് യുവാവ് വാഹനം ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്.
ഈ സംഭവത്തിൽ പ്രതിയായ അയ്യപ്പൻകാവ് സ്വദേശി അഭിജിത്ത് പ്രസാദിനെ കൊച്ചി നോർത്ത് പൊലീസ് അതിവേഗം പിടികൂടി.
കൊലപാതകശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇന്നലെ രാവിലെയാണ് അയ്യപ്പൻകാവ് പരിസരത്ത് ഈ അതിക്രമം നടന്നത്. പെൺകുട്ടിയുടെ വല്ല്യച്ഛൻ തന്റെ സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ പിന്നാലെ അമിതവേഗത്തിൽ കാറുമായി എത്തിയ അഭിജിത്ത് ഇദ്ദേഹത്തെ ബോധപൂർവം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വയോധികന് ഗുരുതരമായി പരിക്കേറ്റു. കൃത്യത്തിന് ശേഷം പ്രതി കാറുമായി സ്ഥലത്തുനിന്നും അതിവേഗം രക്ഷപ്പെടുകയും ചെയ്തു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കൃത്യം എത്രത്തോളം ആസൂത്രിതമാണെന്ന് പോലീസിന് ബോധ്യപ്പെട്ടത്.
ദൃശ്യങ്ങളിൽ കാർ സ്കൂട്ടറിനെ ലക്ഷ്യം വച്ച് വേഗത്തിൽ വരുന്നതും ഇടിച്ച ശേഷം നിർത്താതെ പോകുന്നതും വ്യക്തമായിരുന്നു.
ഈ ദൃശ്യങ്ങളിൽ നിന്നും ലഭിച്ച കാറിന്റെ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.
കാറുടമയെ കണ്ടെത്തിയ പോലീസ്, ആ സമയത്ത് വാഹനം ഓടിച്ചിരുന്നത് അഭിജിത്ത് ആണെന്ന് സ്ഥിരീകരിച്ചു.
അഭിജിത്തും പെൺകുട്ടിയും തമ്മിലുള്ള വിവാഹത്തിന് പെൺകുട്ടിയുടെ കുടുംബത്തിൽ നിന്ന് കടുത്ത എതിർപ്പുണ്ടായിരുന്നു.
പ്രത്യേകിച്ച് പെൺകുട്ടിയുടെ വല്ല്യച്ഛനായിരുന്നു ഈ ബന്ധത്തെ ഏറ്റവും കൂടുതൽ എതിർത്തിരുന്നത് എന്ന് പറയപ്പെടുന്നു.
ഈ വൈരാഗ്യമാണ് വയോധികനെ ഇല്ലാതാക്കാനുള്ള തീരുമാനത്തിലേക്ക് പ്രതിയെ എത്തിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതിയെ വിശദമായി ചോദ്യം ചെയ്തതിലൂടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത കൈവന്നിട്ടുണ്ട്. നിലവിൽ പരിക്കേറ്റ വയോധികൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടെങ്കിലും നിരീക്ഷണത്തിൽ തുടരുകയാണ്. നഗരമധ്യത്തിൽ പട്ടാപ്പകൽ നടന്ന ഈ അക്രമം നാട്ടുകാരെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
പ്രണയനൈരാശ്യവും വൈരാഗ്യവും ക്രിമിനൽ ചിന്താഗതികളിലേക്ക് യുവാക്കളെ നയിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുന്നു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


എറണാകുളം ജില്ലയിലെ അങ്കമാലിക്ക് സമീപമുള്ള കിടങ്ങൂരിൽ മയ്യനാട് പാർത്ഥസാരഥി എന്ന ആന വിരണ്ടോടിയതിനെത്തുടർന്ന് ഉണ്ടായ ദാരുണമായ സംഭവങ്ങൾ നാടിനെ നടുക്കിയിരിക്കുകയാണ്.
തളച്ചിരുന്ന സ്ഥലത്ത് നിന്ന് അപ്രതീക്ഷിതമായി ഇടഞ്ഞ ആന തടയാൻ ശ്രമിച്ചവരെയും പരിസരത്തുണ്ടായിരുന്നവരെയും ഒരുപോലെ ആക്രമിക്കുകയായിരുന്നു.
ഈ അക്രമാസക്തമായ സാഹചര്യത്തിലാണ് ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറായ വിഷ്ണുവിന് ദാരുണമായി ജീവൻ നഷ്ടപ്പെട്ടത്.
കൊല്ലം സ്വദേശിയായ ഇദ്ദേഹം ആനയുടെ ആക്രമണത്തിൽ തൽക്ഷണം മരിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
സംഭവത്തെക്കുറിച്ച് ദൃക്സാക്ഷികൾ പറയുന്നത് ആനയുടെ കൊമ്പിനേറ്റ ചെറിയൊരു പരിക്ക് മൊബൈൽ ഫോണിൽ പകർത്തി ഉടമയ്ക്ക് അയച്ചുകൊടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വിഷ്ണുവിന് നേരെ ആന തിരിഞ്ഞതെന്നാണ്.
യാതൊരു പ്രകോപനവുമില്ലാതെ ആന വിഷ്ണുവിനെ ആക്രമിക്കുകയും ചവിട്ടി വീഴ്ത്തുകയുമായിരുന്നു.
വിഷ്ണുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആനയുടെ രണ്ടാം പാപ്പാൻ ഉൾപ്പെടെയുള്ള മറ്റ് രണ്ട് പേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവർ വിദഗ്ധ ചികിത്സയിലാണ്.
ഏകദേശം ഒൻപതരയോടെയാണ് ആന വിരണ്ടോടാൻ തുടങ്ങിയത്. ആനയെ തളയ്ക്കാൻ പാപ്പാന്മാരും നാട്ടുകാരും കഠിനമായി പരിശ്രമിച്ചെങ്കിലും ആന കൂടുതൽ അക്രമാസക്തനാവുകയായിരുന്നു.
മണിക്കൂറുകളോളം നീണ്ടുനിന്ന പരിഭ്രാന്തിയിൽ ആന വഴിയിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾ കുത്തിമറിക്കുകയും വീടുകളുടെ മതിൽക്കെട്ടുകൾക്കും മറ്റും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.
കിടങ്ങൂർ പ്രദേശത്തെ ജനങ്ങൾ ഇതോടെ കടുത്ത ഭീതിയിലായി. പരിസരത്തെ കടകമ്പോളങ്ങൾ അടയ്ക്കുകയും ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്ത അവസ്ഥയായിരുന്നു അന്നേരം ഉണ്ടായിരുന്നത്.
വിവരമറിഞ്ഞ ഉടൻ തന്നെ വനംവകുപ്പിന്റെ ദ്രുതകർമ്മ സേനയായ ആർആർടി സംഘം സ്ഥലത്തെത്തി ആനയെ തളയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു.
മണിക്കൂറുകൾ പിന്നിട്ടിട്ടും ആന ശാന്തനാകാത്തതിനെത്തുടർന്ന് മയക്കുവെടി വയ്ക്കാനുള്ള തീരുമാനത്തിലേക്ക് അധികൃതർ എത്തിച്ചേരുകയായിരുന്നു.
ആനയെ നിയന്ത്രണവിധേയമാക്കാൻ ഡോക്ടർമാരുടെ സംഘവും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ജനവാസ മേഖലയായതിനാൽ അതീവ ജാഗ്രതയോടെയാണ് അധികൃതർ ഓരോ നീക്കവും നടത്തുന്നത്.
ഉച്ചയോടെയും ആനയെ പൂർണ്ണമായും തളയ്ക്കാൻ സാധിച്ചിട്ടില്ലാത്തതിനാൽ പ്രദേശത്ത് പോലീസ് കനത്ത സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്.
ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്നും ആന നിൽക്കുന്ന ഭാഗത്തേക്ക് വരരുതെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ലോറി ഡ്രൈവറുടെ മരണം ആനയെ പരിപാലിക്കുന്നവർക്കും നാട്ടുകാർക്കും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഉത്സവ സീസണുകളിൽ ആനകൾ ഇടയുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നത് ആന ഉടമകളും അധികൃതരും ഗൗരവമായി കാണേണ്ടതുണ്ടെന്ന ആവശ്യവും ഉയരുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നയങ്ങളെയും വകുപ്പുകളുടെ പ്രവർത്തനങ്ങളെയും മാദ്ധ്യമങ്ങളിലൂടെ വിമർശിച്ചതിനെ തുടർന്ന് സൈനിക ക്ഷേമ–യുവജനകാര്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിനെ സസ്പെൻഡ് ചെയ്തു. ചീഫ് സെക്രട്ടറി എ. ജയതിലക് ആണ് ഉത്തരവിറക്കിയത്.
സസ്പെൻഷൻ വിവരം കേന്ദ്രസർക്കാരിനും അറിയിച്ചിട്ടുണ്ട്. എന്നാൽ കേരള കാർഷിക സർവകലാശാലയുടെ വൈസ് ചാൻസലർ സ്ഥാനത്ത് അശോക് തുടരാനാകും. വി.സി സ്ഥാനവുമായി ബന്ധപ്പെട്ട നടപടികൾ ഗവർണറുടെ പരിധിയിലാണ്.
ഈ മാസം 13 വരെ കേന്ദ്ര ഭരണകാര്യ ട്രൈബ്യൂണൽ അവധിയായ സാഹചര്യം ഉപയോഗപ്പെടുത്തി തിടുക്കത്തിലാണ് നടപടി സ്വീകരിച്ചതെന്നാണ് സൂചന. സിവിൽ സർവീസ് ബോർഡിന്റെ ശുപാർശ കൂടാതെയാണ് സസ്പെൻഷൻ നടപ്പാക്കിയത്. നിയമസഭ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന കാവൽ സർക്കാരാണ് നടപടി എടുത്തത്; പുതിയ സർക്കാരിന് ഇത് പുനഃപരിശോധിക്കാനാകും.
ചെന്നൈയിൽ ചികിത്സയ്ക്കുശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഓഫീസിലെത്തിയതിനു പിന്നാലെയാണ് ഉത്തരവിറങ്ങിയത്. അഖിലേന്ത്യ സർവീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ പാലിക്കേണ്ട രാഷ്ട്രീയ നിഷ്പക്ഷത ലംഘിച്ചുവെന്നതാണ് ഉത്തരവിലെ പ്രധാന ആരോപണം. ഇടത് സംഘടന പ്രതിനിധികളായ കെ.ഒ. അശോകൻ, സജീവ് ദിവാകരൻ എന്നിവർ നൽകിയ ഇ-മെയിൽ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വിവിധ അഭിമുഖങ്ങളിൽ സർക്കാരിനെതിരെ വിമർശനം നടത്തിയതും, മുൻകൂർ അനുമതിയില്ലാതെ സാമൂഹ്യമാധ്യമങ്ങളിൽ ഇടപെട്ടതും ചട്ടലംഘനമായി ചൂണ്ടിക്കാട്ടുന്നു. നിലവിൽ സസ്പെൻഷനിലുള്ള എൻ. പ്രശാന്തിനൊപ്പമുള്ള ചില ചർച്ചകളിലും അശോക് പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് കൃഷി വകുപ്പിൽ നിന്ന് സൈനിക ക്ഷേമ വകുപ്പിലേക്ക് മാറ്റിയതും ശ്രദ്ധേയമാണ്.
അതേസമയം, സസ്പെൻഷൻ നടപടി ചട്ടവിരുദ്ധമാണെന്നും നിയമപരമായി നിലനിൽക്കില്ലെന്നും അശോക് പ്രതികരിച്ചു. ആവശ്യമായ സമയത്ത് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഇത്തരം നടപടികൾ പുനഃപരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


🗞️_കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്_*
*JOIN WhatsApp*
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
*JOIN FACEBOOK*
https://www.facebook.com/snewsmedia
*JOIN INSTAGRAM*
https://www.instagram.com/snewspala/
*JOIN YOUTUBE*
https://www.youtube.com/@snewspala
*WEBSITE*
https://snewspala.com/
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


ഫയര്‍ഫോഴ്സ് ജീവനക്കാരുടെ ജീവിതം ഏത് സമയവും തിരക്ക് പിടിച്ചതായിരിക്കും. ഒരു ഫോണ്‍കോളിനപ്പുറം ജീവനില്‍ പ്രതീക്ഷ വെച്ച് ഒരാള്‍ കാത്തിരിപ്പുണ്ടെന്ന ജാഗ്രതയിലായിരിക്കും എപ്പോഴും. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം മാനന്തവാടി ഫയര്‍ഫോഴ്സ് ഓഫീസില്‍ ഉണ്ടായത്. സ്റ്റേഷന് ഓഫീസര്‍മാരായ സെബാസ്റ്റ്യന്‍ ജോസഫ്, ഐ ജോസഫ്, ഹോം ഗാര്‍ഡ് ഇഎ ചന്തു എന്നിവരുടെ യാത്രയയപ്പ് ചടങ്ങ് നടക്കുന്നതിനിടെയാണ് സ്റ്റേഷനിലെ ഫോണില്‍ വിളിയെത്തിയത്.
കേരള ഗ്രാമിണ് ബാങ്ക് റിട്ട. മാനേജര്‍ കുടക്കച്ചിറ അലക്സ് ഫിലിപ്പിന്റെ കിണറ്റില്‍ ആട് വീണുവെന്ന വിവരമായിരുന്നു എത്തിയത്. അപകടസ്ഥലത്തേക്ക് പോകേണ്ടവരുടെ യാത്രയയപ്പ് ആണ് നടക്കുന്നത്. എന്നാല്‍ ഒട്ടും അമാന്തിക്കാതെ ഒരുക്കി വെച്ചിരുന്ന ഭക്ഷണം പിന്നീട് കഴിക്കാമെന്ന ധാരണയില്‍ ഉടനെ സെബാസ്റ്റ്യന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി. സഹപ്രവര്‍ത്തകരുടെ സഹായത്തോടെ സെബാസ്റ്റിയന് ജോസഫ് തന്നെയാണ് കിണറ്റിലിറങ്ങി ആടിനെ പുറത്തെടുത്തത്.
വിരമിക്കല്‍ ചടങ്ങിനിടയില്‍ നിന്നാണ് ജോസഫും സംഘവും എത്തിയതെന്ന് അറിഞ്ഞതോടെ നന്ദിസൂചകമായി പൂക്കള്‍ നല്‍കിയാണ് ഫയര്‍ഫോഴ്സ് സംഘത്തെ വീട്ടുകാര്‍ യാത്രയാക്കിയത്. സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ വി.പി വിനോദ്, ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍മാരായ ടിഎസ് അനീഷ്, കെ. അജില്‍, പി.ഡി. അനുറാം, എം.വി ദീപ്ത് ലാല്‍, വി.ഡി. അമൃതേശ്, ടി. ആനന്ദ് എന്നിവരും രക്ഷാസംഘത്തിലുണ്ടായിരുന്നു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


പാലാ: അമലോത്ഭവ മാതാവിന്റെ ജൂബിലി കപ്പേളയിൽ മെയ്മാസ വണക്കം ഭക്തിനിർഭരമായ തിരുക്കർമ്മങ്ങളോടെ 1 മുതൽ 31 വരെ നടത്തപ്പെടും. മെയ് 1 മുതൽ 31 വരെ ഞായറാഴ്ച ഒഴികെ രാവിലെ 5.30 ന് വിശുദ്ധ കുർബ്ബാന, മെയ്മാസ വണക്കം പ്രാർത്ഥന. എല്ലാ ദിവസവും
വൈകുന്നേരം 6.00 ന് ജപമാല, വണക്കമാസ പ്രാർത്ഥന, ലദീഞ്ഞ് എന്നിവ നടത്തപ്പെടും. മെയ് 31 ഞായർ സമാപനദിവസം രാവിലെ 5.30 ന് ആഘോ ഷമായ വിശുദ്ധ കുർബ്ബാന, വണക്കമാസ പ്രാർത്ഥന. വൈകുന്നേരം 5.30 ന് ആഘോഷമായ ജപമാല, വണക്കമാസ പ്രാർത്ഥന, ലദീഞ്ഞ്, ശേഷം സ്കൂൾ കുട്ടികൾക്ക് പഠനോപകരണ വിതരണം. തുടർന്ന് നേർച്ച വിതരണത്തോടെ പള്ളിയിലെ ചടങ്ങുകൾ സമാപിക്കും.
മെയ് 1 മുതൽ 31 വരെ കുരിശുപള്ളിയിൽ മെയ്മാസ വണക്ക് കാര്യങ്ങൾക്കായി വൈകിട്ട് 4.30 മുതൽ 7.30 വരെ ഓഫീസ് പ്രവർത്തിക്കും. മുൻ വർഷങ്ങളിലെ പോലെ പ്രസുദേന്തിയാകുവാൻ ആഗ്രഹിക്കുന്നവർക്ക് പാലാ കത്തീഡ്രൽ, ളാലം പഴയപള്ളി, ളാലം പുത്തൻപള്ളി ഓഫീസുകളിലും കൂടാതെ കുരിശുപള്ളി ഓഫീസിലും അതിനുള്ള സൗകര്യം ഉണ്ടാ യിരിക്കും. മെയ് 31 സമാപനദിവസം കുരിശുപള്ളിയിൽ ഇത്തവണ വസ്ത്ര വിതരണം ഉണ്ടായിരിക്കുന്നതല്ല. പകരം സ്കൂൾ കുട്ടികൾക്ക് പഠനോപക രണ വിതരണമാണ് ഉണ്ടാവുക. തദവസരത്തിൽ പഠനോപകരണവിതരണ ഉദ്ഘാടനം നടത്തപ്പെടും. തുടർ ദിവസങ്ങളിൽ പേര് രജിസ്റ്റർ ചെയ്ത വർക്ക് രജിസ്റ്റർ ചെയ്ത ഈ മൂന്ന് ഇടവകകളിൽ നിന്നും പഠനോപകര ണങ്ങൾ സ്വീകരിക്കാവുന്നതാണ്. പഠനോപകരണങ്ങൾ ആവശ്യമുള്ള വിദ്യാർത്ഥികളോ അവരുടെ രക്ഷിതാക്കളോ ഈ മൂന്ന് പള്ളികളിൽ മെയ് 20 ന് മുൻപായി കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യണം. കുരിശുപള്ളി യിലെ മെയ്മാസ വണക്കവുമായി ബന്ധപ്പെട്ട് പ്രസുദേന്തി വിഹിതമല്ലാതെ മറ്റ് പിരിവുകൾ ഒന്നും ഉണ്ടായിരിക്കുന്നതല്ല. തിരുക്കർമ്മങ്ങളിൽ പങ്കെടു ക്കുവാനും പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥം പ്രാർത്ഥിക്കുവാനും എല്ലാ വരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
കത്തീഡ്രൽ പള്ളി വികാരി റവ. ഫാ. ജോസഫ് മലേപറമ്പിൽ, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തിൽ, ളാലം പുത്തൻപള്ളി വികാരി ഫാ. ജോർജ്ജ് മൂലേച്ചാലിൽ, ഫാ. ജോർജ്ജ് തറപ്പേൽ, കൈക്കാരന്മാരായ ശ്രീ. അലക്സാണ്ടർ മുളയ്ക്കൽ, ശ്രീ. റ്റോമി പാനായിൽ, ശ്രീ. രാജേഷ് പാറയിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


പാലാ: വാഴ്ത്തപ്പെട്ട അഗസ്റ്റിൻ തേവർപറമ്പിൽ കുഞ്ഞച്ചന്റെ ജീവിതവും ദർശനങ്ങളും പുതുതലമുറയിലേക്ക് കൈമാറുന്നതിനായി രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ആരംഭിച്ച ‘കുഞ്ഞച്ചൻ ചെയർ’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ച ചടങ്ങിൽ, കുഞ്ഞച്ചൻ അതിമാനുഷനായ ഒരു പുണ്യാത്മാവായിരുന്നുവെന്നും അദ്ദേഹത്തിന്റെ ദളിത് സമൂഹത്തോടുള്ള സ്നേഹവും ലാളിത്യവും ഇന്നത്തെ സമൂഹത്തിന് വലിയൊരു പാഠമാണെന്നും അദ്ദേഹം പറഞ്ഞു.
ദൈവത്തോട് അടുക്കുന്നവൻ മനുഷ്യരിൽ നിന്ന് അകന്നുപോകുകയല്ല, മറിച്ച് മനുഷ്യരോട് കൂടുതൽ അടുക്കുകയാണെന്ന് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ വാക്കുകൾ ഉദ്ധരിച്ച് ബിഷപ്പ് പറഞ്ഞു. സ്വർഗത്തിലേക്ക് ഉയർന്നിട്ടും കുഞ്ഞച്ചൻ മനുഷ്യരോട് കൂടുതൽ അടുത്തിരിക്കുകയാണ് എന്ന സന്ദേശവും അദ്ദേഹം പങ്കുവച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതോന്നതിക്കായി പ്രവർത്തിച്ച കുഞ്ഞച്ചൻ ജാതിമതഭേദമന്യേ എല്ലാവരുടെയും സ്നേഹവും ബഹുമാനവും നേടിയ വ്യക്തിത്വമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ശാരീരിക പരിമിതികളെ ആത്മീയ ശക്തിയാൽ മറികടന്ന വ്യക്തിയായിരുന്നു കുഞ്ഞച്ചൻ എന്നും, പൗരോഹിത്യം സ്വീകരിക്കാൻ പ്രത്യേക അനുമതി നേടേണ്ടിവന്ന സാഹചര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിതത്തിൽ കർശനമായ അച്ചടക്കവും മിതത്വവും പാലിച്ച അദ്ദേഹം, ആത്മീയ മഹത്വത്തിന്റെ ഉദാത്ത ഉദാഹരണമായി മാറിയെന്നും ബിഷപ്പ് വ്യക്തമാക്കി. “വാക്കുകളല്ല, ഹൃദയത്തിന്റെ സ്വരമാണ് കേൾക്കേണ്ടത്” എന്ന വിശുദ്ധ സിപ്പ്രിയാന്റെ ആശയം കുഞ്ഞച്ചന്റെ ജീവിതത്തിൽ പ്രതിഫലിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിന് കോളേജ് മാനേജർ വെരി. റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. ബിഷപ്പ് ദീപം തെളിച്ച് ചടങ്ങിന് തുടക്കമിട്ടു. തുടർന്ന് കുഞ്ഞച്ചൻ ചെയറിന്റെ പ്രഖ്യാപനവും ഉദ്ഘാടനവും നടന്നു. ‘നസ്രാണിപ്പെരുമ’ എന്ന പുസ്തകം റവ. ഡോ. ജെയിംസ് പുലിയുറുമ്പിൽ പരിചയപ്പെടുത്തി. ഫാ. തോമസ് കിഴക്കേകൊല്ലിത്താനം രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശാന്താറാം കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്,രാജീവ് കൊച്ചുപറമ്പിൽ, സുനിൽ കെ. ജോസഫ്, ജോബിൻ പുതിയിടത്തു ചാലിൽ, റെജീന സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
കുഞ്ഞച്ചന്റെ സാമൂഹിക പ്രതിബദ്ധതയും സേവനപാരമ്പര്യവും പഠനവിധേയമാക്കുന്നതിനായി ആരംഭിച്ച ഈ ചെയർ സാമൂഹിക പഠനങ്ങൾ, സെമിനാറുകൾ, ഗവേഷണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് വേദിയാകുമെന്ന് കോളേജ് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളിൽ സാമൂഹിക ബോധവും സേവന മനോഭാവവും വളർത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
സഭയുടെ ചരിത്രത്തിൽ ശ്രദ്ധേയമായ ചടങ്ങായി മാറിയ ഉദ്ഘാടനത്തിൽ നിരവധി വൈദികരും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. കുഞ്ഞച്ചന്റെ കബറിടം ഇന്ന് വലിയൊരു തീർത്ഥാടന കേന്ദ്രമായി മാറിയതായും ചടങ്ങിൽ അനുസ്മരിച്ചു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കൈരളി ശ്ളോകരംഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ശ്ളോകോത്സവം – 2026” ഈ വർഷം മേയ് 1-ാം തീയതി വലവൂർ ബാങ്ക് കൺവെൻഷൻ സെന്ററിൽ വച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു.മേയ് 1-ാം തീയതി രാവിലെ 8.00-ന് ആചാര്യസ്മൃതി പരിപാടിയോടെ വാർഷികദിനാഘോഷങ്ങൾ ആരംഭിക്കും.ആചാര്യസ്മൃതിയോടെ കുട്ടികൾ ആരംഭിക്കുന്ന ചടങ്ങ് കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു.അനഘ ജെ കോലത്ത് ട്രോഫി അനുസ്മരണം നടത്തും. പ്രൊഫ.എൻ.ഡി കൃഷ്ണനുണ്ണി സ്മാരകട്രോഫിക്കുവേണ്ടിയുള്ള സംസ്കൃത അക്ഷരശ്ളോകമത്സരമാണ് ആദ്യം.രാവിലെ 9.30-ന് HSS-HS,UP, LP വിഭാഗങ്ങളിലായി വിദ്യാർത്ഥികൾക്കായുള്ള അഖിലകേരളാടിസ്ഥാനത്തിലുള്ള അക്ഷരശ്ളോകമത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.തൊടുപുഴ ദാമോദരൻ മാസ്റ്റർ സ്മാരകട്രോഫിക്കുവേണ്ടിയുള്ള കാവ്യകേളി മത്സരത്തിനുശേഷം മുപ്പത്തിയാറാംബാച്ചിന്റെ അരങ്ങേറ്റം നടത്തും.കെ.എൻ.വിശ്വനാഥൻനായർ സ്മാരകട്രോഫിക്കുവേണ്ടിയുള്ള മുതിർന്നവരുടെ ശ്ളോകമത്സരത്തിനുശേഷമാണ് വാർഷികസമ്മേളനം നടത്തുക.3.00 മണിക്ക് നടക്കുന്ന വാർഷികസമ്മേളനം മുൻചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവും നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.പ്രസിഡന്റ് കെ.എൻ ജയചന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ആര്യാംബിക സ്വാഗതം പറയുന്നു.നിരവധി സഹൃദയർ അണിചേരുന്ന ഈ സമ്മേളനത്തിൽ കാന്തളൂർ ശാല ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ.പി.സി.മുരളീമാധവൻ വിശ്വനാഥൻനായർ അനുസ്മരണം നടത്തും.സംസ്കൃതപണ്ഡിതനും അക്ഷരശ്ളോകവിദഗ്ധനുമായ ഡോ.പി.സി.മുരളീമാധവൻ മാഷിനെ കൈരളിക്കുട്ടികൾ ശ്ളോകോപഹാരം നൽകിയും ഹാരാർപ്പണം നടത്തിയും ആദരിക്കുന്നു.കൈരളിയിൽ പതിവായി നടത്തിവരുന്ന ആചാര്യപൂജയുടെ ഭാഗമായി ഈ ചടങ്ങുകൾ ഉണ്ടാകാറുണ്ട്.
മുത്തശ്ശിമധുരം പുരസ്കാരവും ശ്ളോകതാരകപുരസ്കാരവും കെ.കെ.പങ്കജാക്ഷൻനായർ ട്രോഫിയും നൽകുന്നു.മുട്ടത്ത് സുധാപുരസ്കാരം നേടിയ ആര്യാംബികയ്ക്കാണ് പങ്കജാക്ഷൻനായർ സ്മാരകട്രോഫി.ഇത് നൽകുന്നത് ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി.നായരാണ്.അക്ഷരകേളിയുടെ പ്രസിഡന്റ് വി.കെ.സുധാകരൻ പ്രതിഭകളെ അനുമോദിക്കുന്നു;സമ്മാനദാനവും നിർവ്വഹിക്കുന്നു.കൃതജ്ഞത നിർവ്വഹിക്കുന്നത് ബാലു.എസ്.നായരാണ്.
പ്രശസ്തകവി പി.പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന കാവ്യസന്ധ്യയിൽ രമ്യ.ജി സ്വാഗതം പറയുന്നു.അദ്ധ്യക്ഷനായെത്തുന്നത് പ്രശസ്തകവി പി.രാമനാണ്.കെ.ജയകുമാർ,വി.കെ.സുധാകരൻ എന്നിങ്ങനെ നിരവധി പ്രശസ്തകവികൾ ഈ കാവ്യസന്ധ്യയിൽ പങ്കുചേരുന്നു.ഡോ.അന്നപൂർണ്ണാദേവി നന്ദി പറയുന്നു.വിശ്വനാഥസ്മരണ സാർത്ഥകമാക്കിക്കൊണ്ട് ശ്ളോകസദസ്സിനുശേഷം പിരിയുന്നു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


പാലാ: അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രം ക്ഷേത്രത്തിൽ 32 വർഷങ്ങൾക്ക് ശേഷം നടക്കുന്ന അഷ്ടബന്ധ നവീകരണ കലശവും ഈ വർഷത്തെ തിരുവുത്സവവും ഏപ്രിൽ 29 മുതൽ മെയ് 9 വരെ വിപുലമായ ചടങ്ങുകളോടെ നടക്കും. ശ്രീകോവിലിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ സാഹചര്യത്തിലാണ് നവീകരണ കലശവും ഉത്സവവും ഒരേ സമയത്ത് ക്രമീകരിച്ചിരിക്കുന്നത്. സാധാരണയായി വെവ്വേറെ നടത്തപ്പെടുന്ന അഷ്ടബന്ധ കലശവും ഉത്സവവും ഇത്തവണ ഒരുമിച്ചാണ് നടത്തുന്നത്.
ഏപ്രിൽ 29 വൈകുന്നേരം ആരംഭിക്കുന്ന നവീകരണ കലശ ക്രിയകൾ മെയ് 4 ഉച്ചവരെ തുടരും. തുടർന്ന് മെയ് 4ന് രാത്രി 8 മണിക്ക് കൊടിയേറ്റ് കർമ്മം നടക്കും. ഇതോടെയാണ് തിരുവുത്സവ ചടങ്ങുകൾക്ക് ഔപചാരിക തുടക്കമാകുന്നത്.
മെയ് 5, 6, 7 തീയതികളിൽ ഉത്സവബലി, പ്രസാദമൂട്ട്, തിരുവോണമൂട്ട് തുടങ്ങിയ പ്രധാന ചടങ്ങുകൾ നടക്കും. മെയ് 9 ശനിയാഴ്ച നടക്കുന്ന ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.
ഉണ്ണിയൂട്ട് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നാണ്. കൂടാതെ എല്ലാ മാസവും തിരുവോണമൂട്ട് വഴിപാടും ഇവിടെ നടത്തിവരുന്നു. കൊടിയേറ്റിന് ശേഷം എല്ലാ ദിവസവും ക്ഷേത്ര സന്നിധിയിൽ പ്രശസ്ത കലാകാരൻമാർ പങ്കെടുക്കുന്ന കലാപരിപാടികളും പ്രഗൽഭ മേളപ്രമാണിമാരുടെ നേതൃത്വത്തിലുള്ള മേളങ്ങളും അരങ്ങേറും.
തന്ത്രിമുഖ്യൻ പുലിയന്നൂർ മുരളി നാരായണൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി ശ്രീരാജ് വാസുദേവൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. നാടിന്റെയും ക്ഷേത്രത്തിന്റെയും ഐശ്വര്യത്തിനും അഭിവൃദ്ധിക്കുമായി നടക്കുന്ന എല്ലാ ചടങ്ങുകളിലേക്കും ഭക്തജനങ്ങളുടെ സാന്നിധ്യവും സഹകരണവും ക്ഷേത്ര ഭാരവാഹികൾ അഭ്യർഥിച്ചു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


പാലാ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച നിലവാരം പുലർത്തുന്ന രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ, വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ സ്മരണ നിലനിർത്തുന്നതിനായി ‘വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയർ’ രൂപീകരിക്കുന്നു. കുഞ്ഞച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതിന്റെ 20-ാം വാർഷിക ദിനമായ ഏപ്രിൽ 30 വ്യാഴാഴ്ച രാവിലെ 11:30ന് പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ചെയറിന്റെ ഉദ്ഘാടനം നിർവഹിക്കും.
സാംസ്കാരിക-ആത്മീയ ആചാര്യന്മാരുടെ ജന്മം കൊണ്ടും കർമം കൊണ്ടും ധന്യമായ രാമപുരത്തിന്റെ ഖ്യാതി ലോകമെങ്ങും എത്തിച്ച മഹദ്വ്യക്തിത്വമാണ് വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ. അദ്ദേഹത്തിന്റെ ഓർമ പുതുക്കുന്നതിനും ദർശനങ്ങൾ പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനുമാണ് കുഞ്ഞച്ചൻ ചെയർ ആരംഭിക്കുന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച കുഞ്ഞച്ചന്റെ പാത പിന്തുടർന്ന് സാമൂഹിക പഠനങ്ങൾ, ഫീൽഡ് സർവേകൾ, സെമിനാറുകൾ, ലക്ചർ സീരീസുകൾ എന്നിവ ചെയറിന് കീഴിൽ സംഘടിപ്പിക്കും. വൈസ് പോസ്റ്റുലേറ്റർ റവ. ഡോ. ജെയിംസ് പുലിയുറുമ്പിലിനെ ചെയർ ഡയറക്ടറായും, കോളേജിലെ അധ്യാപിക ശ്രീമതി റെജീന സെബാസ്റ്റ്യനെ സെക്രട്ടറിയായും കോളേജ് മാനേജർ നിയമിച്ചു.
1995-ൽ സ്ഥാപിതമായ മാർ ആഗസ്തീനോസ് കോളേജ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ 115 യൂണിവേഴ്സിറ്റി റാങ്കുകൾ, യുജിസി അംഗീകാരം, നാക് ‘എ’ ഗ്രേഡ്, NIRF, KIRF റാങ്കിങ്ങുകളിൽ മികച്ച സ്ഥാനം, ISO സർട്ടിഫിക്കേഷൻ എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. മധ്യതിരുവിതാംകൂറിൽ നാക് ‘എ’ ഗ്രേഡ് നേടിയ ഏക സ്വാശ്രയ സ്ഥാപനമാണിത്. നിലവിൽ NSDC, IEDC, IIC, KILA, UBA, Tally, Redhat എന്നീ അന്താരാഷ്ട്ര-ദേശീയ ഏജൻസികളുടെ ഔദ്യോഗിക പങ്കാളി കൂടിയാണ് ഈ കലാലയം.
ഉദ്ഘാടന ചടങ്ങിൽ കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോസഫ് ആലഞ്ചേരിൽ എന്നിവർ പ്രസംഗിക്കും. വൈസ് പ്രിൻസിപ്പൽ ശ്രീമതി സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ ശ്രീ. രാജീവ് കൊച്ചുപറമ്പിൽ, ശ്രീ. ജോബിൻ പുതിയിടത്തുചാലിൽ, സ്റ്റാഫ് സെക്രട്ടറി ശ്രീ. സുനിൽ ജോസഫ് കണ്ടത്തിൻകര, ശ്രീ. അരുൺ കുളക്കാട്ടോലിക്കൽ, ശ്രീമതി റെജീന സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
വാർത്താസമ്മേളനത്തിൽ റവ. ഡോ. ജെയിംസ് പുലിയുറുമ്പിൽ, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ,ശ്രീ. രാജീവ് കൊച്ചുപറമ്പിൽ, ശ്രീ സുനിൽ ജോസഫ് എന്നിവർ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


ആലുവ മുതൽ ഫോർട്ട് കൊച്ചി വരെയും, പെരുമ്പാവൂർ മുതൽ മൂവാറ്റുപുഴ വരെയുമുള്ള സർപ്പ റെസ്ക്യൂവേഴ്സിന്റെ നമ്പറുകൾ ഇതാ
വീടുകളിലോ പരിസരങ്ങളിലോ അപകടകരമായ സാഹചര്യങ്ങളിൽ പാമ്പുകളെ കണ്ടാൽ ഭയപ്പെടാതെ ഉടൻ വനം വകുപ്പിന്റെ പരിശീലനവും ലൈസൻസും ലഭിച്ച സർപ്പ വോളണ്ടിയർമാരെ ബന്ധപ്പെടുക. എറണാകുളം ജില്ലയിൽ സേവനം നൽകുന്ന സർപ്പ രക്ഷാപ്രവർത്തകരുടെ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.
അടിയന്തര ബന്ധപ്പെടൽ നമ്പറുകൾ:
ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി പ്രവർത്തിക്കുന്ന നിരവധി സർപ്പ വോളണ്ടിയർമാരുടെ സേവനം ലഭ്യമാണ്. അടിയന്തര സാഹചര്യങ്ങളിൽ സമീപ പ്രദേശത്തെ രക്ഷാപ്രവർത്തകരെ ബന്ധപ്പെടാം.
സർപ്പ സേവനത്തിന്റെ പ്രത്യേകതകൾ:
സർപ്പ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്തും ഈ സേവനം പ്രയോജനപ്പെടുത്താം.
മുൻകരുതൽ നിർദേശങ്ങൾ:
പാമ്പുകളെ കൊല്ലുന്നത് ഒഴിവാക്കുകയും സുരക്ഷിതമായി രക്ഷപ്പെടുത്തുന്നതിനായി അധികൃതരുടെ സഹായം തേടുകയും ചെയ്യുക എന്നതാണ് ശരിയായ സമീപനം.
വീടുകളിലോ പരിസരത്തോ അപകടകരമായ സാഹചര്യങ്ങളിൽ പാമ്പുകളെ കണ്ടാൽ ഉടൻ വനം വകുപ്പിൻറെ പരിശീലനവും ലൈസൻസും ഉള്ള SARPA വാളണ്ടിയർമാരെ വിളിക്കാവുന്നതാണ്. എറണാകുളം ജില്ലയിലെ SARPA റെസ്ക്യൂവേഴ്സിന്റെ പേരും ഫോൺ നമ്പറും സ്ഥലവും താഴെ ചേർക്കുന്നു.
Ernakulam District Forest Emergency Operation Centre – 9188407530 / 9188407524
Ernakulam SARPA District Coordinator (Range Officer) – 85476 03736
SARPA Ernakulam District Facilitator (Sreenivas Kamath) – 9037327108
SARPA Ernakulam District Facilitator ( SFO Renjith KG) – 85476 03781
NORTH PARAVOOR AREA
VARAPPUZHA AREA
KADAMAKUDY AREA
ELAMAKKARA –KALOOR-PANAMPALLY NAGAR AREA
EDAPALLY –PALARIVATTOM- KAKKANAD AREA
ALUVA- KALAMASSERRY – KIZHAKKAMBALAM AREA
ANGAMALY – NEDUMBASSERRY – KALADY
PERUMBAVOOR –MUVATTUPPUZHA AREA
KOTHAMANGALAM AREA
THRIPPUNITHURA –NETTOOR – KOOTHATTUKULAM AREA
THEVARA –NAVAL BASE AREA
THOPPUMPADY –PALLURUTHY – KUMABALANGI AREA
FORTKOCHI –MATTANCHERY AREA
VYPIN ISLAND AREA
SARPA അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തും ഈ സേവനം പ്രയോജനപ്പെടുത്താം. പാമ്പുകളെ റെസ്ക്യൂ ചെയ്യുന്ന ഈ സേവനം തികച്ചും സൗജന്യമാണ്. (ഒരു സന്നദ്ധ സേവനം എന്ന നിലയിലാണ് SARPA റെസ്ക്യൂവർമാർ ഇത് നിർവഹിക്കുന്നത്, ഇന്ധനച്ചെലവിനും മറ്റും നൽകുന്ന ചെറിയ തുകകൾ സ്വീകരിക്കും എന്നല്ലാതെ നിശ്ചിത ഫീസോ സർവീസ് ചാർജോ ഇല്ലാ)
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


അന്ധതയെ തോൽപ്പിച്ച് സിവിൽ സർവീസ് നേടിയ കുമാരി ജസീല ജന്നത്ത് പി
ഉദ്ഘാടനം നിർവഹിച്ചു.
ജോസ് കെ മാണി എം പി, സന്തോഷ് മരിയസദനം, ദിയ ബിനു പുളിക്കക്കണ്ടം,
ബൈജു കൊല്ലംപറമ്പിൽ,
തോമസ് പീറ്റർ, ഷിബു തെക്കേമറ്റം, പ്രൊഫ. പി. ഡി ജോർജ്, ജോർജ് കരുണക്കൽ,
അബ്ദുല്ലാ ഖാൻ, ഫാ. ജോർജ് വയലിൽപറമ്പിൽ എന്നിവർ സംസാരിച്ചു.
പാലാ പി ഓ 4 എന്ന മരിയസദനം ക്രിയേഷൻസ് അവതരിപ്പിക്കുന്ന വെബ് സീരീസ് ടീസറിന്റെ സ്വിച്ച് ഓൺ കർമ്മം ജോസ് കെ മാണി നിർവഹിച്ചു.
പാലാ ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തിൽ സന്നദ്ധ രക്തദാന ക്യാമ്പ് രണ്ടുദിവസവും ഉണ്ടായിരിക്കുന്നതാണ്.
തുടർന്ന് വിവിധ സാംസ്കാരിക പരിപാടികളും സെമിനാറുകളും അരങ്ങേറി സഫലം, സൗഹൃദ സമിതി, പിതൃവേദി, എസ് ബി ഐ പെൻഷൻ അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ സീനിയർ സിറ്റിസൺസ് മീറ്റ്
നടന്നു.
നാടൻ തട്ടുകട,ചായക്കട, കൂൾബാർ
ഐസ്ക്രീം പാർലർ ബജ്ജി കടകൾ ഭക്ഷണശാലകൾ എന്നിവ മനശാന്തി 2026 യോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.
നാളെ രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ വിവിധ കലാപരിപാടികളും സാംസ്കാരിക സമ്മേളനങ്ങളും നടക്കും
എല്ലാ മരിയസദനം സഹകാരികളെയും ഈ രണ്ടുദിവസം മരിയസദനത്തിൽ നടക്കുന്ന മനശാന്തി 2026 ചാരിറ്റി കാർണിവലിലേയ്ക്ക് ഏവരെയും ക്ഷണിക്കുന്നു.
ആരോരുമില്ലാത്ത നൂറുകണക്കിന് ആളുകൾക്ക് ബന്ധുക്കളും സഹോദരങ്ങളുമായി പാലായിലെ സുമനസ്സുകൾ മാത്രമാണുള്ളത്
അവരെ കാണുവാനും സ്നേഹം പങ്കിടാനും ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തുക
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


തിരുവനന്തപുരം: മെയ് 15ന് എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എസ്എസ്എല്‍സി ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കും.
മെയ് അവസാനത്തോടുകൂടി അതിന്റെ ഫലവും പ്രസിദ്ധീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും ആരംഭിക്കുന്നതാണ്.
ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ ഫലം മെയ് 22ന് പ്രഖ്യാപിക്കും. രണ്ടാം വര്‍ഷ ഇംപ്രൂവ്മെന്റ് ഫലം മെയ് 8 നും ഒന്നാം വര്‍ഷ പരീക്ഷാ ഫലം ജൂണ്‍ 10 നും പ്രഖ്യാപിക്കും. പരീക്ഷാ മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കാത്ത രണ്ടായിരത്തിലധികം അധ്യാപകരുണ്ട്.
ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷാ മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പിഴവുകള്‍ വരുത്തുന്ന സ്കൂള്‍ അധികാരികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്കി.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


ആലപ്പുഴ: സംസ്ഥാനത്ത് പാമ്പുകളുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിൽ വനം വകുപ്പിന്റെ ‘സർപ്പ’ ആപ്പിലൂടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 75,330 പാമ്പുകളെ പിടികൂടി കാടുകളിലേക്ക് വിടുകയുണ്ടായി. 2021 ജനുവരി മുതൽ ഈ വർഷം ഏപ്രിൽ 15 വരെ ലഭ്യമായ കണക്കുകളാണിത്.
ഇവയിൽ 33,221 എണ്ണം ഉഗ്രവിഷമുള്ള പാമ്പുകളാണ്. മൂർഖൻ (28,116) ആണ് ഏറ്റവും കൂടുതലായി കണ്ടെത്തിയത്. വിഷമില്ലാത്ത പെരുമ്പാമ്പ് (18,562), എലിപ്പാമ്പ് (11,209) എന്നിവയും വലിയ എണ്ണത്തിലാണ്. ഉഗ്രവിഷമുള്ള അണലി (3,507) നാലാം സ്ഥാനത്താണ്.
പ്രതിമാസം ശരാശരി 2,800-ത്തിലധികം കേസുകൾ ‘സർപ്പ’ ആപ്പിൽ രജിസ്റ്റർ ചെയ്യപ്പെടുന്നു. പാമ്പുകളെ രക്ഷപ്പെടുത്തി കാടുകളിലേക്ക് വിടുന്നതിനായി ഡോക്ടർമാർ, എൻജിനിയർമാർ, അഭിഭാഷകർ, വീട്ടമ്മമാർ ഉൾപ്പെടെ ഏകദേശം 3,600 വോളന്റിയർമാർ പ്രവർത്തിക്കുന്നു. ഇവരിൽ 400ഓളം സ്ത്രീകളും വിവിധ മേഖലകളിൽ സജീവമാണ്.
രക്ഷാപ്രവർത്തനത്തിനിടെ ചില വോളന്റിയർമാർക്ക് പാമ്പുകടിയേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപ് തിരുവനന്തപുരം സ്വദേശിയായ ഒരാൾക്ക് മാത്രമാണ് ജീവൻ നഷ്ടമായത്.
മുമ്പ് വർഷംതോറും 120 മുതൽ 150 വരെ പേർക്ക് പാമ്പുകടിയേറ്റ് മരണമുണ്ടായിരുന്ന സംസ്ഥാനത്ത് കഴിഞ്ഞ നാല് വർഷമായി മരണനിരക്ക് 40ൽ താഴെയായി കുറഞ്ഞു. സമയബന്ധിത ചികിത്സയും ജാഗ്രതയും രക്ഷാപ്രവർത്തനങ്ങളും ഇതിന് കാരണമായി.
മുമ്പ് വനമേഖലകളിലായിരുന്നു പാമ്പുകളുടെ സാന്നിധ്യം കൂടുതലായിരുന്നത്. എന്നാൽ ഇപ്പോൾ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ പാമ്പുകൾ കാണപ്പെടുന്നു. സർപ്പ റസ്ക്യൂ ടീമിന്റെ പ്രവർത്തനങ്ങളാണ് അപകടങ്ങളും മരണങ്ങളും കുറയ്ക്കാൻ സഹായിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


പാലാ: സി.എസ് ഡി എസ് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്ക വെ ഹർത്താൽ അനുകൂലികൾ പാലാ ആർ വി ജംഗ്ഷനിൽ ഗതാഗതം തടഞ്ഞു. 5 മിനിട്ട് വീതം വാഹനങ്ങൾ തടഞ്ഞിട്ടു കൊണ്ടാണ് പ്രതിഷേധം.
വാഹനങ്ങൾ തടയുന്നത് കണ്ട കൗൺസിലർ ബിജു മാത്യൂസ് ഇതിനെ ചോദ്യം ചെയ്യുകയും സംഘടകരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു.
എന്നാൽ പോലീസിൻ്റെ സമയോചിതമായ ഇടപെടലിൽ പ്രശ്നം വഷളാവാതെ പരിഹരിച്ചു. സ്ഥലത്ത് ഇപ്പോഴും വാഹനങ്ങൾ 5 മിനിട്ട് വീതം തടയുന്നുണ്ട്. കർശനമായ പോലീസ് സുരക്ഷയുമുണ്ട്
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും വിവിധ ദളിത്-ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. പ്ലക്കാർഡുകള്‍ ഉയർത്തിയാണ് പ്രതിഷേധം. പ്രതിഷേധക്കാർ വിവിധ ജില്ലകളിൽ ബസും ഓട്ടോയും അടക്കം തടയുകയാണ്.
തിരുവനന്തപുരം കണിയാപുരത്തും നെടുമങ്ങാടും തമ്പാനൂരും പ്രതിഷേധക്കാര്‍ വാഹനം തടഞ്ഞു. നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസുകള്‍ പുറത്തേക്ക് ഇറക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അനുവദിച്ചില്ല. കണിയാപുരത്ത് ഒന്നരമണിക്കൂറിലേറെയായി വാഹനങ്ങള്‍ തടയുകയാണ്. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ഇടുക്കി തൊടുപുഴ നഗരത്തിലും വടക്കന്‍ പറവൂരിലെ കച്ചേരിപടിയിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
.ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


പാലാ :മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗിക്കാൻ കൊട്ടാരമറ്റം നൽകിയത് അക്ഷന്തവ്യമായ തെറ്റ് .മേലിൽ ഇത് ആവർത്തിക്കരുത് എന്നാണ് ഭരണ കക്ഷിയംഗമായ ബിജു മാത്യൂസ് പറഞ്ഞത് .എന്നാൽ വളരെ സംയമനത്തോടെയുമാണ് അദ്ദേഹം ഇത് അവതരിപ്പിച്ചത് .ഇത് കേട്ടപ്പോൾ പ്രതിപക്ഷ നിരയിൽ നിന്നും ബിജു പാലൂപ്പടവൻ അറിയാതെ തന്നെ ചിരിക്കുന്നുണ്ടായിരുന്നു .
ഭരണപക്ഷത്തെ വിമർശിച്ചു കൊണ്ടിരുന്ന ബിജു അവസാനമായാണ് പിണറായി പ്രശ്നം എടുത്തിട്ടത്.കൊട്ടാരമറ്റത്തെ പബ്ലിക്ക് ടോയ്ലറ്റിൽ കുപ്പി വെള്ളം കൊണ്ട് ജനങ്ങൾക്ക് ഉപയോഗിക്കുന്ന അവസ്ഥ വരെയെത്തി .അറിയാമോ എന്ന് ബിജു ചോദിച്ചപ്പോൾ പലർക്കും അതൊരു പുതിയ അറിവായിരുന്നു .കക്കൂസ് മാലിന്യമെല്ലാം കരാറുകാരൻ ഓടയിലേക്ക് തള്ളുകയാണ് ചെയ്യുന്നത് .ഓടയിൽ മരങ്ങൾ വണ്ണം വച്ച് നിൽക്കുന്നത് കൊണ്ട് ഓടയും അടഞ്ഞു .
ദിയ ബിനു ആദ്യമായി ചുമതല ഏറ്റെടുത്തപ്പോൾ കൊട്ടാരമറ്റം സന്ദർശിക്കുകയും ഒട്ടേറെ നിബന്ധനകൾ വയ്ക്കുകയും ചെയ്തപ്പോൾ ഒരു ബസ്സിലെ കണ്ടക്ടർ അന്ന് കോട്ടയം മീഡിയ ലേഖകനോട് പറഞ്ഞത് ഈ മൂത്രപ്പുരയിൽ മൂത്രം ഒഴിച്ചിട്ട് എന്റെ സ്വകാര്യ ഭാഗങ്ങളിൽ ചൊറിച്ചിലാണ് എന്നാണ് .അതിപ്പോഴും സത്യമായി നിലനിൽക്കുന്ന ഉ എന്നതാണ് കാര്യം .
ഉടനെ തന്നെ ഓട പുനഃസ്ഥാപിക്കണം എന്ന് ബിജു മാത്യൂസ് ആവശ്യപ്പെട്ടപ്പോൾ സെക്രട്ടറി മഴക്കാലത്ത് പുതിയ ഓട കെട്ടുവാനുള്ള പ്രായോഗിക വൈഷ്യമ്യങ്ങൾ ചൂണ്ടി കട്ടി .ഓടയിൽ വളർന്ന മരങ്ങൾ വെട്ടി മാറ്റാമെന്ന് സെക്രട്ടറി സമ്മതിച്ചപ്പോൾ ബിജുവിനും ആശ്വാസമായി .കൊട്ടാരമറ്റം സ്റ്റാൻഡിലെ കക്കൂസ് ലേലം കൊണ്ടിട്ടുള്ളവർ വിരുതന്മാരാണെന്നു ബിനു പുളിക്കക്കണ്ടം ചൂണ്ടി കാട്ടി .ഇവർ ബിനാമി പേരിലാണ് ലേലം കൊള്ളുന്നത് .ഒരു രൂപാ പോലും സെക്യൂരിറ്റി തരുന്നില്ല .ലേല കാലാവധി തീരാറാവുമ്പോൾ സൗകര്യക്കുറവിനെ കുറിച്ച് പരാതി തരും .ടാങ്ക് ഫുള്ളായി തിരിച്ചു തരും.പണി നഗരസഭയ്ക്കും ,പലപ്പോഴും ടൈൽ വരെ നശിപ്പിച്ചാണ് തിരിച്ചു തരുന്നത് .ഇവിടുത്തെ ഹെൽത് ഇൻസ്പെക്ടർമാർ മാസം ഒരു തവണയെങ്കിലും അവിടം സന്ദർശിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു ദുരവസ്ഥ ഉണ്ടാവുമായിരുന്നില്ല എന്നും ബിനു ചൂണ്ടിക്കാട്ടി .
പുതുതായി നഗരസഭയിലെ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷത്തെ ചേരി തിരിവ് വ്യക്തമായി പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ പുതിയ താൽക്കാലിക ജീവനക്കാരെ നിയമിച്ചാൽ അധിക ബാധ്യതയാവുമെന്നു അഭിപ്രായപ്പെട്ടപ്പോൾ ഉടനെ പ്രതിപക്ഷത്തെ ബെറ്റി ഷാജു പുതിയവരെ നിയമിക്കണം എന്നാവശ്യപ്പെട്ടു .ഇവിടെ പല ജീവനക്കാരും ഹെൽത് ഇൻസ്പെക്ടറുടെ തോളിൽ കൈയ്യിട്ട് നടക്കുകയാണെന്ന് പറഞ്ഞപ്പോൾ വൈസ് ചെയർമാൻ മായ രാഹുലിന് അത് പിടിച്ചില്ല .അതൊക്കെ അവരുടെ സ്വകാര്യ മര്യമാണെന്നു അതൊന്നും ഇവിടെ പറയേണ്ടെന്നും അഭിപ്രായപ്പെട്ടു .
ജീവനക്കാരെകൊണ്ട് പണിയെടുപ്പിക്കുവാൻ എല്ലാവരും ശ്രമിക്കണമെന്ന് എപ്പോഴും പരാതിയുമായി വന്നിട്ട് കാര്യമില്ലെന്നുമാണ് പ്രിൻസി സണ്ണിക്ക് പറയുവാനുണ്ടായിരുന്നത് .പുതിയ ജീവനക്കാരെ വയ്ക്കാതെ രക്ഷയില്ല ,ഒരു കാര്യത്തിനും ജീവനക്കാരില്ലാത്ത അവസ്ഥയാണെന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു .ഷാജു തുരുത്തൻ ഇടയ്ക്കിടയ്ക്ക് ചർച്ചയിലേക്ക് വരുന്നുണ്ടെങ്കിലും പലർക്കും ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല .ചെയർപേഴ്സൺ എന്താ എന്താ എന്ന് കൂടെ കൂടെ ചോദിക്കുന്നുണ്ടെങ്കിലും ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല .തെരെഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഷാജു മെമ്പറുടെ ശബ്ദത്തിനു ഗാംഭീര്യം കൂടിയിട്ടുണ്ട് .പക്ഷെ ഒന്നും മനസിലാവുന്നില്ല എന്ന് മാത്രം .സോണിയാ ചിറ്റേട്ടിനു തുരുത്തൻ പറയുന്നത് ഒന്നും മനസിലാവുന്നില്ലെന്നു മുഖ ഭാവത്തിൽ നിന്നും തന്നെ അറിയാം .
പഴ ബസ്സ്റ്റാൻഡിന് സമീപം സെൻട്രൽ സ്റ്റോഴ്സിന് മുന്നിൽ ഒരു വെയിറ്റിങ് ഷെഡ്ഡ് ഉണ്ടാക്കണമെന്ന് കൗൺസിലർ സനൽ രാഘവൻ ആവശ്യപ്പെട്ടു .യാത്രക്കാർ വെയിലേറ്റ് തളരുകയാണെന്നു അദ്ദേഹം പറഞ്ഞു .ചർച്ചയിൽ ടോണി തൈപ്പറമ്പിൽ ,മായാ രാഹുൽ ;ബിജു പാലൂപ്പടവൻ ;ബെറ്റി ഷാജു ;ബിജി ജോജോ ;ലീന സണ്ണി ;സനൽ രാഘവൻ ;ബിജു മാത്യൂസ് ;പ്രിൻസി സണ്ണി ;രജിതാ പ്രകാശ് ; ബിനു പുളിക്കക്കണ്ടം ;എന്നിവർ ചർച്ചയിൽ പങ്കെടുത്തു .

തിരുവനന്തപുരം: കേരളത്തിൽ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നതിനിടയിലും, ഇവിടെ സാധാരണയായി കാണുന്ന എട്ട് ഇനം കുഴിമണ്ഡലി (പിറ്റ് വൈപ്പർ) പാമ്പുകളുടെ വിഷത്തിനുള്ള ആന്റിവെനം ഇതുവരെ വികസിപ്പിച്ചിട്ടില്ല. അതിനാൽ കടിയേറ്റാൽ ലക്ഷണങ്ങൾ അടിസ്ഥാനമാക്കി ചികിത്സ നൽകുന്നതാണ് നിലവിലെ മാർഗം.
കുഴിമണ്ഡലി വിഭാഗത്തിൽപ്പെട്ട പാമ്പുകളിൽ മുഴമൂക്കൻ കുഴിമണ്ഡലി ഏറ്റവും അപകടകാരിയായി കണക്കാക്കപ്പെടുന്നു. വനപ്രദേശങ്ങളിലും റബ്ബർ തോട്ടങ്ങളിലുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വിഷബാധയാകുന്ന സംഭവങ്ങളിൽ ഏകദേശം നാലിൽ ഒരുഭാഗം മുഴമൂക്കൻ കുഴിമണ്ഡലി കാരണമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ പാമ്പ് കടിച്ചാൽ മരണസാധ്യതയും കൂടുതലാണ്.
ആരോഗ്യ-വനം വകുപ്പുകളുടെ സംയുക്ത യോഗത്തിൽ ഈ വിഭാഗത്തിലെ പാമ്പുകൾക്ക് ആന്റിവെനം വികസിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. സംസ്ഥാന സർക്കാരിനും ശുപാർശ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. ആന്റിവെനം നിർമിക്കാൻ ആവശ്യമായ വിഷം കേരളത്തിൽ നിന്ന് ശേഖരിക്കണമെന്ന ആവശ്യവും കേന്ദ്ര മന്ത്രാലയത്തോട് ഉന്നയിച്ചെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല. നിലവിൽ വിഷശേഖരണം പ്രധാനമായും ചെന്നൈയിൽ നിന്നാണ് നടക്കുന്നത്.
ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ മുഴമൂക്കൻ കുഴിമണ്ഡലിക്ക് ആന്റിവെനം വികസിപ്പിക്കുന്ന പരീക്ഷണങ്ങൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഈ വിഭാഗത്തിലുള്ള പാമ്പുകൾ അന്തരീക്ഷ താപനില വ്യത്യാസം ഉപയോഗിച്ച് ഇരകളെ കണ്ടെത്തുന്നവയാണ്. കടിയേറ്റാൽ ഡയാലിസിസ്, പ്ലാസ്മ ചികിത്സ എന്നിവയാണ് ഇപ്പോൾ നൽകുന്നത്.
മുഴമൂക്കനെക്കൂടാതെ മൂന്ന് ഇനം മലബാർ കുഴിമണ്ഡലികൾ, രണ്ട് ഇനം ചട്ടിത്തലയൻ കുഴിമണ്ഡലികൾ, മുളമണ്ഡലി, ലാഡമണ്ഡലി എന്നിവയ്ക്കും ആന്റിവെനം ലഭ്യമല്ല. ഇവ പ്രധാനമായും പശ്ചിമഘട്ട മേഖലയിലാണ് കാണപ്പെടുന്നത്. മലബാർ കുഴിമണ്ഡലി ജനവാസ പ്രദേശങ്ങളിലും കാണപ്പെടുന്നുണ്ടെങ്കിലും അത്ര വിഷമുള്ളതല്ല; എങ്കിലും ചികിത്സ അനിവാര്യമാണ്.
രാജവെമ്പാലയുടെ വിഷത്തിനും രാജ്യത്ത് ആന്റിവെനം ഉത്പാദിപ്പിക്കുന്നില്ല. മുമ്പ് അസമിൽ നിർമ്മാണം ഉണ്ടായിരുന്നെങ്കിലും ആവശ്യം കുറഞ്ഞതിനാൽ നിർത്തിയതായി വിവരമുണ്ട്. കാടുകളിൽ കാണുന്ന പവിഴപ്പാമ്പുകൾക്കും ആന്റിവെനം വികസിപ്പിച്ചിട്ടില്ല.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കൊല്ലം: ചവറയിൽ അപ്രതീക്ഷിതമായി സംഭവിച്ച പിഴവിൽ, പാഠപുസ്തകത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന സ്വർണം ഉൾപ്പെടെ പുസ്തകങ്ങൾ ആക്രിക്കടയിൽ വിറ്റ സംഭവം ശ്രദ്ധേയമായി. കള്ളനെ പേടിച്ച് ‘ഭദ്രമായി’ പുസ്തകത്തിനുള്ളിൽ സൂക്ഷിച്ചിരുന്നത് ഏകദേശം 6 പവൻ സ്വർണാഭരണങ്ങളായിരുന്നു.
തേവലക്കര പാലയ്ക്കൽ വടക്ക് പ്രദേശത്ത് താമസിക്കുന്ന ഉമ്മർകുട്ടിയാണ് 21-ാം തീയതി വൈകിട്ട് വീട്ടിലെ പഴയ സാധനങ്ങളോടൊപ്പം ഈ പുസ്തകങ്ങളും കുന്നേൽ ജംക്ഷനിലെ എഎൻ ട്രേഡേഴ്സ് ആക്രിക്കടയിൽ വിറ്റത്.
മൂന്നാം ദിവസമാണ് സ്വർണം നഷ്ടമായ വിവരം വീട്ടുകാർക്ക് മനസ്സിലായത്. 23-ാം തീയതി രാവിലെ സ്വർണം അന്വേഷിച്ചപ്പോൾ, അത് വിറ്റ പുസ്തകത്തിനുള്ളിലാണെന്ന് തിരിച്ചറിഞ്ഞതോടെ ഉടൻ ആക്രിക്കടയിൽ എത്തി. എന്നാൽ അപ്പോഴേക്കും പുസ്തകങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ മറ്റു ആക്രിക്കൂട്ടത്തിലേക്ക് മാറ്റിയിരുന്നു.
തുടർന്ന് വീട്ടുകാരും തൊഴിലാളികളും ചേർന്ന് ആക്രിക്കൂമ്പാരത്തിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. വൈകിട്ട് വരെ നടത്തിയ പരിശോധനയിൽ കമ്മൽ, വള, മോതിരം എന്നിവ കണ്ടെത്തി.
24-ാം തീയതി വീണ്ടും നടത്തിയ തിരച്ചിലിൽ പെട്ടിക്കുള്ളിൽ നിലനിന്ന മാലയും കണ്ടെത്താനായി. എന്നാൽ ഏകദേശം 4 ഗ്രാം സ്വർണം ഇതുവരെ ലഭിച്ചിട്ടില്ല.
തിരച്ചിലിനിടെ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് സൂര്യാതപമേറ്റതും ശ്രദ്ധേയമായി. കണ്ടെത്തിയ സ്വർണം കടയുടമ നിസാർ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിൽ വെച്ച് ഉമ്മർകുട്ടിയുടെ ഭാര്യ എം.എസ്. അനിതയ്ക്ക് കൈമാറി.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908

കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


പിറവം എക്സൈസ് റേഞ്ച് പാർട്ടി ചെട്ടിക്കണ്ടം ഭാഗത്ത് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ 9.11 ഗ്രാം MDMA യുമായി യുവതിയെ അറസ്റ്റ് ചെയ്തു.ജാർഖണ്ഡ് ബാനോ താലൂക്കിൽ മഹ്തോ മുണ്ട ദശ്മി നാഗിനെയാണ് (23/26) പിറവം റേഞ്ച് ഇൻസ്പെക്ടർ വിജയരശ്മി വി യുടെ നേതൃത്വത്തിൽ പിടികൂടിയത്.വെള്ളിയാഴ്ച രാത്രി പട്രോളിംഗിനിടെ പാമ്പാക്കുട ചെണ്ടിക്കണ്ടം മാർഗ്രിഗോറിയോസ് ചാപ്പലിന് സമീപം ബസ്റ്റോപ്പിൽ സംശയാസ്പതമായി കണ്ട യുവതിയെ ചോദ്യം ചെയ്ത് ബാഗ് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.കോളേജ് വിദ്യാർത്ഥി കൾക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോഗം വർധിച്ചു വരുന്നതിനാൽ കോളേജ് പരിസരങ്ങളിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കിയിരുന്നു.
യുവാക്കൾക്കും കോളേജ് വിദ്യാർത്ഥികൾക്കും വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.9.11 ഗ്രാം MDMA,5 ഗ്രാം കഞ്ചാവ്, മയക്കു മരുന്ന് വിൽപ്പനയ്ക്കായി ഉപയോഗിച്ച മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എക്സൈസ് ഇൻസ്പെക്ടറോ ടൊപ്പം പ്രിവന്റ്റീവ് ഓഫിസർ അരുൺ കെ കെ, റോബി കെ എം, പ്രിവന്റ്റീവ് ഓഫിസർ ഗ്രേഡ് മാരായ ജയദേവൻ എ കെ, അനിൽ കുമാർ എം എൻ, സിവിൽ എക്സൈസ് ഓഫിസർ നന്ദു എം എം, വനിതാ സിവിൽ എക്സൈസ് ഓഫിസർ ടിനു ജോർജ്, സൗമ്യ ടി കെ,സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ അനീഷ് കുമാർ വി സി എന്നിവരും പാർട്ടിയിലുണ്ടായിരുന്നു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


രാത്രി ബൈക്കിൽ പോകുകയായിരുന്ന യുവാക്കളുടെ മേൽ പതിച്ചത് ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം. ജനവാസ മേഖലയിൽ പതിച്ച മോട്ടോർ പ്രവർത്തിച്ചുകൊണ്ടിരുന്ന ഉപകരണം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. പള്ളിക്കൽ പാരിപ്പള്ളി റോഡിൽ കെട്ടിടം മുക്ക് ജംക്ഷൻ സമീപമാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ ബൈക്ക് യാത്രികരുടെ പുറത്ത് ഉപകരണം പതിക്കുകയായിരുന്നു. ഉപകരണത്തിനു ഭാരം ഇല്ലാത്തതിനാൽ പരുക്കേറ്റില്ല.
ഹൈഡ്രജൻ ബലൂണിൽ സഞ്ചരിച്ചിരുന്ന ഉപകരണം ബലൂൺ പൊട്ടിയാണ് നിലത്ത് പതിച്ചത്. സംഭവത്തെ തുടർന്ന് ബൈക്ക് യാത്രികർ വാഹനം നിർത്തി പരിശോധിക്കുമ്പോൾ അതിന്റെ മോട്ടർ പ്രവർത്തിക്കുന്നതായി കണ്ടെത്തി. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും പരിഭ്രാന്തിയിലായി.
സ്ഥലത്തെത്തിയ പള്ളിക്കൽ പൊലീസ് നടത്തിയ വിശദമായ പരിശോധനയിൽ ഐഎസ്ആർഒ എന്നും പൊട്ടിത്തെറി,അപകടം എന്നിവ ഉണ്ടാക്കില്ല എന്ന് ഇംഗ്ലിഷിൽ എഴുതിയിരിക്കുന്നത് കണ്ടതോടെയാണ് പരിഭ്രാന്തി മാറിയത്. അന്തരീക്ഷത്തെ കുറിച്ചും കാലാവസ്ഥ,കാറ്റ്,മഴ,ഇടി,മിന്നൽ ന്യൂനമർദം എന്നിവയെ കുറിച്ച് അറിയാൻ ഐഎസ്ആർഒ എല്ലാ മാസവും ഹൈഡ്രജൻ നിറച്ച ബലൂണിൽ ഇത്തരത്തിൽ യന്ത്രം അന്തരീക്ഷത്തിൽ അയയ്ക്കാറുണ്ട് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


കോട്ടയം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ വകുപ്പ് മേധാവി ഉൾപ്പെടെ കാരണക്കാരായ ആളുകളെ അറസ്റ്റു ചെയ്യാത്ത നടപടിയിൽ ബി സി സി എഫ് (ബാക്ക് വേർഡ് ക്ലാസ് ക്രിസ്റ്റ്യൻ ഫെഡറേഷൻ ) സംസ്ഥാന സമിതി ശക്തമായി പ്രതിഷേധിച്ചു.
കുമളി അമരാവതിയിൽ സംസ്ഥാന പ്രസിഡന്റ് ഡേവിഡ് രാമൻ മലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന സമിതി 28 നു നടക്കുന്ന ഹർത്താലിനു ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ക്ലാസിൽ വെച്ച് നിതിനെതിരെ വകുപ്പ് മേധാവി നിരന്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നുവെന്ന് സഹ വിദ്യാർത്ഥികൾ പറയുന്നു. ജാതി, വർണ്ണ അധിക്ഷേപങ്ങൾ നടത്തിയും പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുകയും പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിച്ചും ഇന്റേർണൽ മാർക്ക് കുറച്ച് പ്രതികാരം തീര്‍ക്കുമെന്നും വിദ്യാർത്ഥികൾ പറയുന്നതിനെ നിസ്സാരമായി കാണാനാകില്ലന്ന് ബി.സി സി എഫ് സംസ്ഥാന സമിതി വിലയിരുത്തി.ജനറൽ സെക്രട്ടറി എ.ജെ. സാബു, രക്ഷാധികാരി കെ.എം വീനസ്, സംസ്ഥാന ഭാരവാഹികളായ എൻ എ ബാബു, റവ.ബേബി പള്ളിപ്പറമ്പിൽ, സോണി പി.റ്റി കോഴിമല, ബോബൻ കെ.പോൾ, മനോജ് ജോൺ അടിമാലി തുടങ്ങിയവർ പ്രസംഗിച്ചു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


ദേശീയപാതകളിലൂടെ അമിതഭാരം കയറ്റി സഞ്ചരിച്ച ലോറികൾക്കെതിരെ കർശന നടപടി തുടരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് കോടിയിലധികം രൂപ പിഴ ഈടാക്കിയതായി സർക്കാർ റിപ്പോർട്ട്.
കേരള ഹൈക്കോടതി നിർദ്ദേശപ്രകാരം നടപ്പാക്കിയ നടപടികളുടെ ഭാഗമായി ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 1165 കേസുകൾ രജിസ്റ്റർ ചെയ്തു. ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കുന്നത്.
ജസ്റ്റിസുമാരായ വി.രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് റിപ്പോർട്ട് പരിഗണിച്ച് കോടതി ഫയലിൽ സ്വീകരിച്ചു.
പരിശോധനകൾ പൊലീസ്, മോട്ടോർ വാഹന വകുപ്പ്, വനംവകുപ്പ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പുകൾ സംയുക്തമായാണ് നടത്തുന്നത്. കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നടത്തിയ പരിശോധനയിൽ 55 വാഹനങ്ങൾ പിടിച്ചെടുത്തു.
ഹർജിക്കാരനായ പി. ബി. സതീഷ് നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി ഇടപെട്ടത്.
⚖️ ശുപാർശകൾ
നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുക
തടി കൊണ്ടുപോകുന്ന വാഹനങ്ങളിൽ ഭാരപരിശോധന കർശനമാക്കുക
ഖനന മേഖലകളിൽ വെയ്ബ്രിഡ്ജുകൾ സ്ഥാപിക്കുക
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ആനപ്പുറത്തെ വർണ്ണക്കാഴ്ചകളും ഇലഞ്ഞിത്തറ മേളവും നുകരാൻ കാത്തിരിക്കുന്ന പൂരപ്രേമികൾക്ക് വമ്പൻ ആശ്വാസവുമായി ദക്ഷിണ റെയിൽവേ.
തൃശൂരിലേക്ക് ഒഴുകിയെത്തുന്ന ജനലക്ഷങ്ങളുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലം – തൃശൂർ റൂട്ടിൽ പ്രത്യേക മെമു സർവീസുകൾ പ്രഖ്യാപിച്ചു.
ഏപ്രിൽ 26 ഞായറാഴ്ചയാണ് പൂരപ്രേമികൾക്കായി ഈ പ്രത്യേക ട്രെയിൻ സർവീസുകൾ ട്രാക്കിലിറങ്ങുന്നത്.
ലക്ഷക്കണക്കിന് വരുന്ന പൂരപ്രേമികൾക്കായി 12 കോച്ചുകളുള്ള കൂറ്റൻ മെമു റാക്കുകൾ സജ്ജം
യാത്രക്കാരുടെ അഭൂതപൂർവ്വമായ ബാഹുല്യം മുൻകൂട്ടി കണ്ട് 12 കോച്ചുകളുള്ള മെമു റാക്കുകളാണ് ഈ സ്പെഷ്യൽ സർവീസിനായി റെയിൽവേ ഒരുക്കിയിരിക്കുന്നത്.
സാധാരണ മെമു ട്രെയിനുകളേക്കാൾ കൂടുതൽ പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ സർവീസ്,
തെക്കൻ കേരളത്തിൽ നിന്നുള്ള ആയിരക്കണക്കിന് പൂരപ്രേമികൾക്ക് വലിയ ആശ്വാസമാകും.
ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനുള്ള പ്രത്യേക ക്രമീകരണങ്ങളും പ്രധാന സ്റ്റേഷനുകളിൽ ഏർപ്പെടുത്തും.
പൂരത്തിന്റെ പ്രധാന ചടങ്ങുകൾ തുടങ്ങും മുൻപേ പൂരനഗരിയിലെത്താം; കൃത്യമായ സമയക്രമം ഇങ്ങനെ
കൊല്ലത്ത് നിന്ന് തൃശൂരിലേക്കുള്ള മെമു (06187) ഏപ്രിൽ 26-ന് രാവിലെ 08.20-ന് കൊല്ലം ജംഗ്ഷനിൽ നിന്ന് പുറപ്പെടും.
ഉച്ചയ്ക്ക് 1.30-ന് ട്രെയിൻ തൃശൂരിലെത്തും. പൂരത്തിന്റെ ഏറ്റവും ആകർഷകമായ ചടങ്ങുകൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ
കാണികൾക്ക് സ്വരാജ് റൗണ്ടിലേക്ക് എത്താൻ കഴിയുന്ന രീതിയിലാണ് റെയിൽവേ ഈ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.
പൂരം കണ്ട് മടങ്ങുന്നവർക്ക് പാതിരാത്രിയിൽ സുരക്ഷിത യാത്ര; തിരികെയുള്ള സർവീസ് രാത്രി 9.30-ന്
പകൽപൂരവും കുടമാറ്റവും കണ്ട് മടങ്ങുന്നവർക്കായി അന്ന് രാത്രി 9.30-ന് തൃശൂരിൽ നിന്ന് കൊല്ലം മെമു (06188) തിരിക്കും.
ഏപ്രിൽ 27 തിങ്കളാഴ്ച പുലര്‍ച്ചെ 02.30-ന് ഈ ട്രെയിൻ കൊല്ലം ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും.
രാത്രി വൈകി തൃശൂരിൽ നിന്ന് മടങ്ങാൻ വാഹനങ്ങൾ കിട്ടാതെ ബുദ്ധിമുട്ടുന്നവർക്ക് ഈ സർവീസ് വലിയ തുണയാകും.
കോട്ടയവും എറണാകുളവും കടന്ന് 27 സ്റ്റേഷനുകളിൽ സ്റ്റോപ്പ്; യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം
കായംകുളം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, ആലുവ തുടങ്ങി വഴിനീളെ 27 പ്രധാന സ്റ്റേഷനുകളിൽ ഈ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
റോഡ് മാർഗ്ഗമുള്ള കടുത്ത ഗതാഗതക്കുരുക്കിൽ പെടാതെയും പാർക്കിംഗ് സൗകര്യങ്ങൾക്കായി ബുദ്ധിമുട്ടാതെയും വേഗത്തിൽ
പൂരനഗരിയിൽ എത്തിച്ചേരാൻ ഈ റെയിൽവേ സർവീസ് പൂരപ്രേമികളെ സഹായിക്കും.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


വിഴിഞ്ഞത്തെ അസ്മാക് സീഫുഡ് റെസ്റ്റോറൻ്റ്യിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഉണ്ടായ ഭക്ഷ്യവിഷബാധ കേസിൽ നിർണായക വിവരം പുറത്ത്. ഹോട്ടലിലെ ഭക്ഷണം നേരിട്ട് കാരണമല്ലെന്നും, മീൻമുട്ടയിൽ അടങ്ങിയിരുന്ന കടൽ വിഷാംശമാകാം മരണത്തിന് പിന്നിലെന്നുമാണ് പ്രാഥമിക നിഗമനം.
നീലമേള സ്വദേശികളായവർ ഫെബ്രുവരി 16-ന് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രണ്ട് പേർ മരിക്കുകയും ഏഴ് പേർ ചികിത്സ തേടുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് സാന്നിധ്യത്തിൽ ഹോട്ടൽ പൂട്ടി സാമ്പിളുകൾ ശേഖരിച്ചു.
മെഡിക്കൽ പരിശോധനകളിൽ ഷിഗെല്ല അണുബാധ, സാൽമൊണെല്ല അണുബാധ, കോളറ എന്നിവ പോലുള്ള ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. ഇതോടെ ബാക്ടീരിയ മൂലമുള്ള ഭക്ഷ്യവിഷബാധയെന്ന സാധ്യത കുറയുകയായിരുന്നു.
പരിശോധനയിൽ, ‘മിക്സഡ് മീൻമുട്ട’ കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത് കണ്ടെത്തി. സിഗ്വേറ്റ വിഷബാധ പോലുള്ള മറൈൻ ടോക്സിനുകൾ മീൻമുട്ട വഴി ശരീരത്തിലേക്ക് പ്രവേശിച്ചിരിക്കാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
തമിഴ്നാട്ടിലെ മുട്ടം, തേങ്ങാപ്പട്ടണം ഹാർബറുകളിൽ നിന്ന് മീൻമുട്ട എത്തിച്ച സ്ഥാപനത്തെ പരിശോധനയ്ക്ക് എത്തിയപ്പോൾ അടച്ചിട്ട നിലയിലായിരുന്നു. ഹോട്ടലിന് മീൻമുട്ട നൽകിയ വ്യക്തി കൃത്യമായ ബില്ലുകൾ നൽകിയിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
അതേസമയം, ഹോട്ടൽ പരിശോധിച്ചതിൽ പഴകിയ ഭക്ഷണമോ മറ്റ് സുരക്ഷാ വീഴ്ചകളോ കണ്ടെത്താനായിട്ടില്ല. അതിനാൽ ഹോട്ടൽ തുറക്കാൻ അനുമതി നൽകാമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ശുപാർശ ചെയ്തെങ്കിലും, അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്ന സംഭവത്തിൽ ആശങ്ക ഉയർന്നതിനെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിശദീകരണവുമായി രംഗത്തെത്തി.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സി.ജി. 821 നമ്പറിലുള്ള കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ സന്നിധാനത്തിന് സമീപം താഴ്ന്ന് പറന്നത്. സാധാരണ പരിശീലന പറക്കലിലായിരുന്ന ഹെലികോപ്റ്റർ മോശം കാലാവസ്ഥയെ തുടർന്ന് ദിശമാറ്റി ശബരിമലയ്ക്ക് മുകളിലേക്ക് എത്തിയതാണെന്നാണ് വിശദീകരണം.
കൊച്ചിയിൽ നിന്ന് തെക്കുദിശയിൽ 60 മുതൽ 80 മൈൽ വരെ പരിശീലന പറക്കലുകൾ നടത്തുന്നത് പതിവാണെന്നും, ഏകദേശം 6,000 അടി ഉയരത്തിലായിരുന്നു ഹെലികോപ്റ്റർ പറന്നിരുന്നതെന്നും അധികൃതർ അറിയിച്ചു. എന്നാൽ ഉച്ചയോടെ കാലാവസ്ഥ മോശമാകുകയും മേഘാവൃത സാഹചര്യം രൂപപ്പെടുകയും ചെയ്തതോടെ സുരക്ഷിതമായ വഴിമാറ്റം നടത്തേണ്ടിവന്നതാണെന്നും വ്യക്തമാക്കി.
കാലാവസ്ഥ മെച്ചപ്പെട്ടതോടെ ഹെലികോപ്റ്റർ വീണ്ടും കൊച്ചിയിലേക്ക് മടങ്ങിയതായും കോസ്റ്റ് ഗാർഡ് അറിയിച്ചു.
സംഭവസമയത്ത് ഹെലികോപ്റ്റർ കൊടിമരത്തിന് സമീപം വരെ താഴ്ന്ന് പറന്നതും അതീവ സുരക്ഷാ മേഖലയിൽ മുൻകൂട്ടി അനുമതി വാങ്ങാതെ എത്തിയതുമാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. ഹെലികോപ്റ്ററിൽ നാല് പേർ ഉണ്ടായിരുന്നതായും വിവരം.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പ്രത്യേക കമ്മിഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദേശം നൽകിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റലിന്റെ മാനേജിംഗ് ട്രസ്റ്റിയും ഏവർക്കും പ്രിയങ്കരനുമായിരുന്ന ഡോ. ജോർജ് മാത്യു ന്റെ സ്മരണാർത്ഥം തിങ്കളാഴ്ച Founder’s Day ആചരിക്കുന്നു.
2025 ഏപ്രിൽ 26 ന്, അന്തരിച്ച ഡോ. ജോർജ് മാത്യു, ഒരു മികച്ച ഡോക്ടർ എന്നതിലുപരി കരുണയും മനുഷ്യസ്നേഹവും നിറഞ്ഞ വ്യക്തിയായി ഏവരുടെയും ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു. സമൂഹത്തിലെ സാധാരണക്കാർക്ക് മിതമായ നിരക്കിൽ മികച്ച ചികിത്സ നൽകുന്ന ഒരു നേത്രാശുപത്രി സ്ഥാപിക്കുക എന്നത് അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കാൻ അദ്ദേഹം വഹിച്ച പങ്ക് വാക്കുകൾക്കതീതമാണ്.
അദ്ദേഹത്തോടുള്ള ആദരസൂചകമായി, ഡോക്ടർ വിഭാവനം ചെയ്തതുപോലെ ജനസേവനത്തിനായി ഈ സ്ഥാപക ദിനം സമർപ്പിക്കുന്നു. നേത്ര പരിശോധനകൾ, തിമിര നിർണ്ണയം തുടങ്ങി ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ആശുപത്രിയിൽ ലഭ്യമായ എല്ലാ സേവനങ്ങളും അന്നേ ദിവസം തികച്ചും സൗജന്യമായിരിക്കും.
ആശുപത്രി ഹോണററി മാനേജർ എബ്രഹാം പാലക്കുടിയിൽ, സെക്രട്ടറി ജോർജുകുട്ടി എബ്രഹാം അനിത്തോട്ടത്തിൽ, ട്രഷറർ വി.ജെ. ജോസഫ് വാഴയിൽ എന്നിവർ ചേർന്നാണ് ഈ വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനും ഡോക്ടർ വിഭാവനം ചെയ്ത സേവനപ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


പാലാ: 2027 സിവിൽ സർവീസ് പരീക്ഷയ്ക്ക് പരിശീലനം നല്കുന്ന ഫുൾ ടൈം കോഴ്സിന് പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് ഒരുകോടി രൂപയുടെ സ്കോളർഷിപ്പുകൾ ഒരുക്കിയിരിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദപഠനം പൂർത്തിയാക്കിയവർക്കാണ് ഫുൾ ടൈം കോഴ്സിന് പ്രവേശനം. മേയ് ഒന്ന്, ഒമ്പത് തീയതികളിലായി നടക്കുന്ന സ്കോളർഷിപ്പ് പരീക്ഷകളിലെ മികവും കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയും പരിഗണിച്ചായിരിക്കും സ്കോളർഷിപ്പ് അനുവദിക്കുക. മേയ് 9 ലെ പരീക്ഷയിൽ 35% മാർക്ക് എങ്കിലും നേടുന്നവർക്ക് ഒാരോ ലക്ഷം രൂപാവീതം സ്കോളർഷിപ്പ് അനുവദിക്കും.
ഒരു വർഷം നീണ്ടുനില്‍ക്കുന്ന ക്ലാസ്സുകളും എഴുത്തുപരിശീലനവും ടെസ്റ്റു സീരീസുകളും തുടർന്ന് ഒരു വർഷക്കാലത്തെ തുടർപഠനവും അടങ്ങുന്നതാണ് ഫുൾ ടൈം കോഴ്സ്. ആദ്യബാച്ച് മേയ് 11 ന് ആരംഭിക്കും. നൂറിലധികം വരുന്ന എൻ.സി.ആർ.ടി. റിവിഷൻ ക്ലാസ്സുകളും കൂടുതൽ മാതൃകാടെസ്റ്റുകളും മെയിൻസ് എഴുത്തുപരിശീലനവും ഉൾപ്പെടുത്തി പരിശീലനപദ്ധതി പുനരാവിഷ്കരിച്ചിട്ടുണ്ട്. തുടക്കക്കാരായ വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് പരീക്ഷാരീതികളും പഠനരീതികളും പരിചയപ്പെടുത്തുന്ന ബ്രിഡ്ജ് കോഴ്സ് എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി പങ്കെടുക്കാം. ദേശീയതലത്തിൽ ശ്രദ്ധേയരായ അധ്യാപകരെ പുതുതായി വിന്യസിക്കും. ആദ്യപരിശ്രമത്തിൽത്തന്നെ വിജയം നേടാനാവുംവിധം പരിചയസമ്പന്നരായ അധ്യാപകരുടെ മെന്റർഷിപ്പും ഒരുക്കിയിരിക്കുന്നു. രാജ്യത്തെതന്നെ ഏറ്റവും മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുക്കിയിരിക്കുന്നത്. സമയബന്ധിതമായും ചിട്ടയോടെയും തികഞ്ഞ അച്ചടക്കത്തോടെയും നടത്തപ്പെടുന്ന പാഠ്യപദ്ധതിയിലൂടെ പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് തെക്കൻഭാരതത്തിലെ ഏറ്റവും മെച്ചപ്പെട്ട പഠനസാഹചര്യങ്ങളുള്ള സിവിൽ സർവീസ് പരിശീലനകേന്ദ്രമായി മാറിയിട്ടുണ്ട്. ദേവഗിരികോളജ് കോഴിക്കോട്, എം.എ. കോളജ് കോതമംഗലം, മാർ ഇവാനിയോസ് കോളജ് തിരുവനന്തപുരം, ബസേലിയോസ് കോളജ് കോട്ടയം എന്നീ കോളജുകളിലും ഇൻസ്റ്റിറ്റ്യൂട്ട് സിവിൽ സർവീസ് പരിശീലനം നല്കിവരുന്നു. തിരുവനന്തപുരം ലൂദ് ഫൊറോനാപ്പള്ളി കാമ്പസിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബ്രാഞ്ച് പ്രവർത്തിക്കുന്നുണ്ട്. പാലായിലെപ്പോലെതന്നെ ഫുൾ ടൈം കോഴ്സും റീഡിങ്റൂമും തിരുവനന്തപുരം സെന്ററിലും ഒരുക്കിയിട്ടുണ്ട്. ചങ്ങനാശ്ശേരി അതിരൂപതയുടെയും പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെയും സംയുക്താഭിമുഖ്യത്തിൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രക്ഷാധികാരികൾ ആർച്ചു ബിഷപ്മാർ തോമസ് തറയിൽ, ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാർ ജോസ് പുളിക്കൽ എന്നിവരാണ്.
ചെറുപ്പത്തിൽത്തന്നെ കുട്ടികളെ സമഗ്രവളർച്ചയിലേക്കു നയിക്കാനുതകുന്ന പാഠ്യപരിശീലനപദ്ധതികളും ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നുണ്ട്. 5 മുതൽ 8 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി ബ്ലൂമിങ് മൈൻഡ്സ്, 9, 10 ക്ലാസ്സുകാർക്കായി ബ്യൂട്ടിഫുൾ മൈൻഡ്സ്, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി കരിസ്മാ ഫൗണ്ടേഷൻ കോഴ്സ്, കോളജ് വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് ആഡോൺ കോഴ്സ്, തുടർപഠിതാക്കൾക്കായി എറൈസ് പ്രോഗ്രാം, പി.എസ്.സി. കോച്ചിങ് മുതലായവ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന മറ്റു പരിശീലനപദ്ധതികളാണ്.
സേവ്യർ ബോർഡ് ഒാഫ് ഹയർ സ്റ്റഡീസ്, ബാംഗ്ലൂർ ക്രിസ്തുജയന്തി യൂണിവേഴ്സിറ്റി മുതലായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾ ഇൗ വർഷം പാലായിൽ സിവിൽ സർവീസ് പരിശീലനത്തിനെത്തും. ലോകത്ത് എവിടെയിരുന്നും പരിശീലനം നേടാനാവുംവിധം ഒാൺലൈൻ ക്ലാസുകളും, മെന്റർഷിപ്പും ടെസ്റ്റ് സീരിസും എഴുത്തുപരിശീലനവും ക്രമീകരിച്ചിട്ടുണ്ട്. പബ്ളിക് അഡ്മിനിസ്ട്രേഷൻ ഡിഗ്രിയോടൊപ്പം മൂന്നു വർഷങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന സിവിൽ സർവീസ് ഇന്റഗ്രേറ്റഡ് ഡിഗ്രിക്കോഴ്സ് 21-ാം വയസ്സിൽ എെ.എ.എസി ൽ എത്തുന്നതിന് വിദ്യാർത്ഥികളെ സഹായിക്കും.
നാളിതുവരെ 382 പേരെ ഇന്ത്യൻ സിവിൽ സർവീസിലും മറ്റനേകരെ സമാനസർവീസുകളിലും എത്തിക്കുന്നതിൽ പങ്കുചേരാനായി എന്നത് വലിയ നേട്ടമാണ്. ഇക്കഴിഞ്ഞ കെ.എ.എസ്. പരീക്ഷയിൽ 2, 3, 4, 10 റാങ്കുകൾ നേടാനായതും ഒന്നാം റാങ്കുൾപ്പെടെ 13 പേരെ പഞ്ചായത്ത് മുനിസിപ്പൽ സെക്രട്ടറി പരീക്ഷയിൽ ജയിപ്പിക്കാനായതും 9 പേർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷാറാങ്ക് പട്ടികയിൽ ഇടം പിടിച്ചതും സമീപകാലത്തെ നേട്ടങ്ങളിൽപ്പെടുന്നു. രാജ്യത്തെ ഏതൊരു മത്സരപ്പരീക്ഷയും വിജയിക്കാനാവുന്ന വിധമാണ് പരിശീലന പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുള്ളത്.
തുടക്കക്കാർക്കുള്ള ബ്രിഡ്ജ് കോഴ്സ്, എൻ.സി.ആർ.ടി. റിവിഷൻ ക്ലാസ്സുകൾ, പതിനായിരത്തിലധിതം ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന ടെസ്റ്റ് സീരിസുകൾ, റെമെഡിയൽ ക്ലാസുകൾ, ജ്യോഗ്രഫി കാർട്ടോഗ്രാം, വർക്കുബുക്കുകൾ, കറന്റ് അഫയേഴ്സ് വിശകലനം, വ്യക്തിഗത മെന്റർഷിപ്പ്, എല്ലാറ്റിനുമുപരി ശാന്തമായ പഠനാന്തരീക്ഷം, മെച്ചപ്പെട്ട അച്ചടക്കം മുതലായവ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേകതകളാണ്.
പാഠ്യപരിശീലനപദ്ധതികൾ പുനരാവിഷ്കരിച്ചും അധ്യാപകരുടെ ശ്രേണി വികസിപ്പിച്ചും വിദ്യാർത്ഥികളുടെ പങ്കാളിത്തവും കൂട്ടായ്മയും വർദ്ധിപ്പിച്ചും കൂടുതൽ എഴുത്തുപരിശീലനവും മാതൃകാടെസ്റ്റുകളും ഉൾപ്പെടുത്തിയും സാമ്പത്തികബുദ്ധിമുട്ടുള്ള മിടുക്കരായ വിദ്യാർത്ഥികൾക്കെല്ലാവർക്കും സ്കോളർഷിപ്പ് ഒരുക്കിയും സ്ഥാപനത്തിന്റെ പ്രവർത്തനമേഖല സംസ്ഥാനത്തിനു വെളിയിലേക്ക് എത്തിച്ചും 2027 ൽ സമൂലമായ ഒരു മാറ്റവും റിസൾട്ടിൽ വൻകുതിപ്പുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യം വയ്ക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, പ്രിൻസിപ്പൽ ഡോ. വി.വി. ജോർജുകുട്ടി ഒട്ടലാങ്കൽ, വൈസ് പ്രിൻസിപ്പൽ ആൻഡ് ഡീൻ അക്കാദമിക് ഫാ. സെബാസ്റ്റ്യൻ ചാമക്കാലായിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908


പാലാ :സീറോ മലബാർ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്കാ കോൺഗ്രസ്സ് സ്ഥാപിതമായിട്ട് 108 വർഷം പൂർത്തിയാവുകയാണ്. സമുദായ ശക്തികരണം ലക്ഷ്യമാക്കിക്കൊണ്ട് നിധീരിക്കൽ മാണിക്കത്തനാരാണ് സംഘടന രൂപീകരിക്കുവാൻ ആഹ്വാനം ചെയ്തത്.
ഗവൺമെന്റിലും നിയമസഭയിലും പ്രാതിനിധ്യം ഉറപ്പാക്കുവാനും പള്ളിയും സിമിത്തേരികളും സ്ഥാപിക്കുന്നതിന് വിഘാതമായ നിയമങ്ങൾ ഭേദഗതി ചെയ്യിക്കുവാനും ആദ്യകാലത്ത് സംഘടനയ്ക്ക് സാധിച്ചു.
കഴിഞ്ഞ നൂറ്റാണ്ടിൽ നിരവധി കർഷക കുടിയിറക്ക് പ്രതിരോധ പ്രവർത്തനങ്ങളും വിദ്യാഭ്യാസ അവകാശ സംരക്ഷണ സമരങ്ങളും സംഘടന ആവിഷ്കരിച്ച് നടപ്പിലാക്കി. സമുദായത്തിൻ്റെയും പൊതു സമൂഹത്തിൻ്റെയും അവകാശസംരക്ഷണത്തിനായുള്ള പോരാട്ടം സംഘടന ഇന്നും തുടർന്നു പോരുന്നു.
പാലാ രൂപതയിൽ സംഘടനയുടെ ജന്മദിനാഘോഷങ്ങൾ 2026 ഏപ്രിൽ 26 പൈകയിൽ നടക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:30 സമ്മേളനത്തോടനുബന്ധിച്ചുള്ള റാലി ഞായറാഴ്ച 2:30 – ന് പൈക ഇടമറ്റം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് പള്ളിയിൽ സമാപിക്കും. രൂപതയിലെ 20 ഫോറോനകളിൽ നിന്നും പ്രതിനിധികൾ റാലിയിലും തുടർന്ന് നടക്കുന്ന സമ്മേളനത്തിലും പങ്കെടുക്കും പൊതുസമ്മേളനം പൈക സെൻ്റ് ജോസഫ് പള്ളി ഹാളിൽ 3 മണിക്ക് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട് ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡൻ്റ് ശ്രീ ഇമ്മാനുവൽ നിധീരി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഗ്ലോബൽ പ്രസിഡൻ്റ് ശ്രീ രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. ഫാ. ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ ജന്മദിന സന്ദേശവും പൈക പള്ളി വികാരി ഫാ. മാത്യു വാഴക്കാപാറ അനുഗ്രഹ പ്രഭാഷണവും നടത്തും. ജനറൽ കൺവീനർ ശ്രീ. രാജേഷ് പാറയിൽ കൃതജ്ഞത അർപ്പിക്കും. പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ ഇമ്മാനുവൽ നിധീരി
(രൂപത പ്രസിഡൻ്റ്) ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ (ഡയറക്ടർ) ജോസ് വട്ടുകുളം (ജന. സെക്രട്ടറി) ജോണി കുന്നപ്പള്ളി (പൈക യൂണിറ്റ് പ്രസിഡന്റ്റ്) ജോയ് കെ മാത്യു. തുടങ്ങിയവർ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്‍കുന്നതിന് 9496592908
